Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കാവൽവിളക്കാണ് സൈറാബാനു
അസത്യങ്ങൾ സത്യങ്ങളുടെ സ്വസ്ഥതകെടുത്തുന്ന കാലത്ത് ശരിയേതെന്നും തെറ്റേതെന്നും തിരിച്ചറിയുക അസാധ്യം. ഇത്തരം ഒരു ആശയമാണ് "കെയർ ഓഫ് സൈറാബാനു' എന്ന ചിത്രം മുന്നോട്ടുവയ്ക്കുന്നത്. തിരിച്ചുവരവിൽ സൂക്ഷ്മതയോടെ ചുവടുവയ്ക്കുന്ന മഞ്ജുവാര്യർ പക്ഷേ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുവെന്നുള്ള വാദം നിലനിൽക്കേ തിയറ്ററിലെത്തിയ സൈറാബാനു സ്ത്രീപക്ഷ വിഭാഗത്തിൽപെടുന്ന ചിത്രമാണ്. വാദപ്രതിവാദം സ്ത്രീകൾ തമ്മിലാകുന്പോൾ സ്ത്രീപക്ഷ വിഭാഗത്തിലേക്ക് ചിത്രം ചേക്കേറുക സ്വാഭാവികം. പതിഞ്ഞ താളത്തിൽ തുടങ്ങി ദ്രുതതാളത്തിൽ അവസാനിക്കുന്ന സാധാരണ ചിത്രമാണ് കെയർ ഓഫ് സൈറാബാനു. നിയമകുരുക്കുകളുടെ നൂലാമാലകളെ തുറന്നുകാട്ടുന്ന ചിത്രം പക്ഷഭേദമില്ലാതെ തന്നെ ഏവർക്കും കണ്ടിരിക്കാവുന്ന ഒന്നാണ്.



നിയമ പോരാട്ടം എന്നതിലുപരി മഞ്ജുവും അമലയും തമ്മിലുള്ള അഭിനയ പോരാട്ടമാണ് ചിത്രത്തിൽ കാണാനാവുക. ഒരു കാലത്ത് സൂര്യപുത്രിയായി വിലസി മലയാള സിനിമയെ കോരിത്തരിപ്പിച്ച അമലയുടെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവിനാണ് കെയർ ഓഫ് സൈറാബാനു വഴിയൊരുക്കിയത്. മേൽവിലാസങ്ങളുടെ വില എത്രത്തോളമാണെന്ന് തുടക്കംമുതൽ ഒടുക്കംവരെ പല കഥാപാത്രങ്ങളിലൂടെയും പുതുമുഖ സംവിധായകൻ ആന്‍റണി സോണി അടയാളപ്പെടുത്തിയിടുന്നുണ്ട്.



ഇടത്തരക്കാരുടെ പ്രതിനിധികളായ സൈറാബാനുവിന്‍റെയും (മഞ്ജു വാര്യർ) ജോഷ്വാ പീറ്ററിന്‍റെയും(ഷെയ്ൻ നിഗം) ദൈനംദിന ജീവിതത്തിലൂടെ കഥപറഞ്ഞു തുടങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ പകുതിയിൽ ഇഴച്ചിൽ വേണ്ടുവോളം രംഗപ്രവേശം ചെയ്യുന്നുണ്ട്. അവിചാരിതമായ ചില സംഭവങ്ങളുടെ കടന്നുവരവോ‌ടെ പ്രേക്ഷകരെ വലിച്ചടുപ്പിക്കാൻ സംവിധായകന് കഴിയുന്നിടത്താണ് ചിത്രത്തിന്‍റെ വേഗം കൂടുന്നത്.



ഫോട്ടോഗ്രാഫർ ആയിരുന്ന അച്ഛന്‍റെ വഴിയെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ജോഷ്വായുടെ സ്വപ്നങ്ങൾക്ക് കൈത്താങ്ങുകയാണ് വളർത്തമ്മയായ സൈറാ ബാനു. നിയമത്തിലായാലും ഫോട്ടോഗ്രഫിയിലായാലും ചില പ്രത്യേക സാഹചര്യങ്ങളിൽ ദൈവത്തിന്‍റെ കൈ താനേ കടന്നുവരുമെന്ന് ചിത്രം പറയാൻ ശ്രമിക്കുന്പോൾ ഇവയെ രണ്ടിനെയും കൂട്ടിമുട്ടിക്കാൻ പാകത്തിനുള്ള രംഗങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ട്. അതെല്ലാം മിഴിവോടെ തന്നെ ഛായാഗ്രാകൻ അബ്ദുൾ റഹീം ഒപ്പിയെടുത്തിട്ടുമുണ്ട്. ഫോട്ടോഗ്രഫിയെക്കുറിച്ച് പറയുന്പോൾ വിക്ടർ ജോർജിനെ വിസ്മരിക്കാനാവില്ലല്ലോ... പ്രത്യക്ഷത്തിലല്ലെങ്കിലും അദൃശ്യമായി പീറ്റർ ജോർജ് എന്ന നാമധേയത്തിൽ വിക്ടർ ജോർജും അദ്ദേഹത്തിന്‍റെ ചിത്രങ്ങളും സൈറാബാനുവിന് താങ്ങാകുന്നുണ്ട്.



നിയമംപാലിക്കേണ്ടവർ തന്നെ അത് നിഷേധിക്കാൻ തുടങ്ങുന്നതോടെ ചിത്രം കൂടുതൽ സങ്കീർണതകളിലേക്ക് വഴിമാറുന്നു. ഒന്നാം പകുതിയിലെ മെല്ലെപ്പോക്കിൽ നിന്നും ചിത്രത്തെ രക്ഷിക്കുന്നത് ഒരു ആക്സിഡന്‍റും അതിന് പിന്നാലെ ഉണ്ടാകുന്ന പൊല്ലാപ്പുകളുമാണ്. അഡ്വ. ആനി ജോണ്‍ തറവാടിയും പോസ്റ്റ് വുമണായ സൈറാബാനുവും നേർക്കുനേർ വരുന്നതോടെ ചിത്രം കോടതിമുറിക്കുള്ളിലേക്ക് നീങ്ങുന്നു. അമലയുടെ ലിപ്സിങ്ക് ചേരാതെ വരുന്ന കാഴ്ച പലയിടങ്ങളിലും ദൃശ്യമാകുന്നത് ചിത്രത്തെ പിന്നോട്ടടിക്കുന്നുണ്ട്.



മകനുവേണ്ടി അമ്മയും വളർത്തുമകനുവേണ്ടി മറ്റൊരു അമ്മയും പോരാടാൻ ഇറങ്ങിയപ്പോൾ സത്യത്തിനൊപ്പം നിയമം വന്നുചേരുന്നതെങ്ങനെയെന്ന് ചിത്രത്തിൽ കൃത്യമായ രേഖപ്പെടുത്തുന്നുണ്ട്. അസത്യങ്ങൾ അസ്വസ്ഥതകൾ വിളിച്ചുവരുത്തുന്നതോടൊപ്പം സത്യം സ്വസ്ഥതയ്ക്കായി നെട്ടോട്ടമോടുന്ന കാഴ്ചയും ചിത്രത്തിൽ കാണാനാവും. സൈറയും ആനിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമായി ചിത്രം വഴിമാറുന്നതിനിടയിൽ നിരവധി അനവധി കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ട്.



’ഉപ്പും മുളകും’ ഫെയിം ബിജു സോപാനം ചിത്രത്തിൽ അഭിഭാഷകനായി വേഷമിട്ട് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിന് മിതത്വമുള്ള പശ്ചാത്തല സംഗീതവും കേൾക്കാൻ സുഖമുള്ള പാട്ടുകളുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്ത മെജോ ജോസഫ് ഒരുക്കിയിരിക്കുന്നത്. രണ്ടരമണിക്കൂറിലേറെയുള്ള ചിത്രത്തിന്‍റെ ദൈർഘ്യത്തെ ചെത്തിമിനുക്കിയെടുക്കാൻ എഡിറ്റർ മെനക്കെടാത്തതിനാൽ വലിച്ചുനീട്ടൽ രംഗങ്ങളും ചിത്രത്തിൽ കടന്നുകൂടുന്നുണ്ട്. തരക്കേടില്ലാത്തവിധം തന്‍റെ ആദ്യ സംവിധാന സംരംഭം ആന്‍റണി സോണി കൈകാര്യം ചെയ്തപ്പോൾ മലയാളികൾക്ക് ഒരു നൻമയുള്ള ചിത്രം കൂടി കിട്ടി. കണ്ടിരിക്കാം ഈ പെണ്‍പുലികളുടെ പോരാട്ടവഴികളെ, മുഷിപ്പില്ലാതെ.

(സിനിമകളുടെ തെരഞ്ഞെടുപ്പിൽ മഞ്ജു വാര്യർ ഇനിയും കർക്കശക്കാരിയാകേണ്ടിയിരിക്കുന്നു.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.