Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
പാണ്ടി സിമ്പിളാണ്, പവർഫുള്ളുമാണ്...!
പുതുപുത്തൻ പുതുമകൾ ഇഷ്ടപ്പെടുന്ന ഏതൊരാളെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് പവർ പാണ്ടി. സ്റ്റണ്ടും റൊമാൻസും ഇരു പകുതികളിലായി മിക്സ് ചെയ്ത് പാണ്ടിയെ പരുവപ്പെടുത്തിയെടുക്കാൻ കാട്ടിയ മിടുക്കിന് സംവിധായകനെ അഭിനന്ദിച്ചേ മതിയാകു. ആദ്യ സംവിധാന സംരംഭത്തിൽ ധനുഷിന് കൂട്ടായെത്തിയത് അടിത്തറയുള്ള തിരക്കഥയാണ്. എഴുത്തും സംവിധാനവും തനിക്കും നല്ലവണ്ണം വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ധനുഷ് പവർ പാണ്ടിയിലൂടെ.




ഒന്നിലേറെ കാര്യങ്ങളെ ഒരേ കൂട്ടിലേക്ക് കടത്തിവിടുന്പോൾ പറ്റിയേക്കാവുന്ന പാളിച്ചകളെ ഒഴുക്കുള്ള എഴുത്തിലൂടെ മറികടക്കാൻ ധനുഷിന് നിഷ്പ്രയാസം സാധിച്ചു. കഥാപാത്ര തെരഞ്ഞെടുപ്പ് മുതൽ സിനിമയിലെ കളർ ടോണ്‍ വരെ കൃത്യമായ നിരീക്ഷണ പാടവത്തോടെ തന്‍റെ കന്നി ചിത്രത്തിനായി ഒരുക്കിയെടുക്കുന്നതിൽ ധനുഷ് വിജയിച്ചു. പവർ പാണ്ടിയയായി പവർഫുൾ പ്രകടനം നടത്തി രാജ് കിരണ്‍ പ്രേക്ഷകരെ കൈയിലെടുത്തപ്പോൾ സൂപ്പർസ്റ്റാർ ഇമേജിലൊന്നും വലിയ കാര്യമില്ലായെന്ന് കൂടി തെളിയുകയായിരുന്നു.




സ്റ്റണ്ട് മാസ്റ്റർ പവർ പാണ്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.ഒരു സമയത്ത് സിനിമയിലെ സ്റ്റണ്ട് മാസ്റ്ററായി വിലസിയ മാസ്റ്ററുടെ 60 വയസിന് ശേഷമുള്ള കാലഘട്ടത്തെ സംവിധായകൻ പുതുമകളോടെ തന്നെയാണ് ആവിഷ്കരിച്ചിരിക്കുന്നത്.പ്രായത്തിന് വീര്യത്തെ കുറയ്ക്കാനാവില്ലാന്ന് ഉറച്ച് വിശ്വസിക്കുന്ന പാണ്ടിയുടെ പല പ്രവൃത്തികളും യൂത്തന്മാരെ പോലും അന്പരിപ്പിക്കുന്നതാണ്.എന്നാൽ മകന്‍റെ മക്കളെയും നോക്കി മുന്നോട്ട് പോകുന്നതിനിടയിൽ തന്‍റെ ജീവിതത്തിലെ വിരസതകളെ അകറ്റി നിർത്താൻ പാടുപെടുന്ന പാണ്ടിയെ സംവിധായകൻ നല്ല വെടിപ്പായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കുകൾക്കിടയിൽ മറന്നു പോകുന്ന ബന്ധങ്ങളെ കൂട്ടിയിണക്കാനുള്ള ശ്രമം ചിത്രത്തിൽ പലയിടങ്ങളിലും കാണാനാവും.




തന്‍റേതായ കാഴ്ചപ്പാടുകളുള്ള പാണ്ടി വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്നതും പിന്നീട് പതിയെ നേർവഴി സ്വീകരിക്കുന്പോളുണ്ടാകുന്ന കാഴ്ചകളും ചെറുപ്പക്കാർക്കും പ്രായമേറിയവർക്കും ഒരുപോലെ പ്രചോദനം നല്കുന്നതാണ്. പരീക്ഷണങ്ങൾക്ക് എന്നും തയാറാകുന്ന തമിഴകത്തു നിന്നും ഇത്തരം ഒരു ചിത്രം പിറവികൊണ്ടതിൽ അതിശയിക്കേണ്ട കാര്യമില്ല.പാണ്ടിയുടെ പ്രണയം കണ്ട് ന്യൂജൻപിള്ളേർ കണ്ണുതള്ളിയിരുന്നാൽ കുറ്റം പറയാൻ പറ്റില്ല. അറുപതിലും ഇരുപതിലും പ്രണയത്തിന് ഒരേ പ്രകൃതമാണെന്ന് കൂടി തെളിയിക്കുകയാണ് പവർ പാണ്ടിയിലൂടെ സംവിധായകൻ.




പവർ പാണ്ടിയുടെ മകനായി വേഷമിടുന്നത് പ്രസന്നയാണ്.മെക്കാനിക്കിലായി ജീവിതം നയിക്കുന്ന മകനും നാച്വറലായി മുന്നോട്ടു പോകുന്ന അച്ഛനും തമ്മിലുള്ള ചേർച്ചക്കുറവുകൾ ചിത്രത്തിന്‍റെ ആദ്യ പകുതിയിൽ സംവിധായകൻ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രായമാകുന്പോൾ മാതാപിതാക്കൾ വീട്ടിൽ ഒതുങ്ങിക്കൂടി ജീവിക്കണമെന്നുള്ള സങ്കൽപ്പത്തെ ഉടച്ചുവാർക്കാനുള്ള ശ്രമമായി ധനുഷിന്‍റെ പവർ പാണ്ടി മാറുന്നുണ്ട്.സ്വാതന്ത്ര്യത്തിന്‍റെ ചിറകിലേറി പറക്കാൻ ആഗ്രഹിക്കുന്ന ഏതൊരു അച്ഛന്‍റെയും അമ്മയുടെയും പ്രതിനിധിയാണ് ചിത്രത്തിലെ പവർ പാണ്ടി.




ആദ്യ പകുതിയിലെ ഒതുങ്ങിക്കൂടലിൽ നിന്നും രണ്ടാം പകുതിയിലെ കുതിച്ചു ചാട്ടത്തിലൂടെ പാണ്ടി തന്‍റെ പഴയ കാലത്തിലേക്ക് തിരിഞ്ഞുനോക്കുന്നിടത്ത് പ്രണയത്തിന്‍റെ മൊട്ടുകൾ താനെ വിരിയുകയാണ്. പാണ്ടിയുടെ യൗവനകാലം ധനുഷാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യ പ്രണയവും സംഭവങ്ങളും ഇതൾ വിരിയുന്നതോടെ ചിത്രം റൊമാന്‍റിക് മൂഡിലേക്ക് താനെ വഴി മാറും. പാട്ടും സ്റ്റണ്ടും റൊമാൻസും ഇഴപിരിയാതെ കൂടിച്ചേർന്നതോടെ ചിത്രം ഇടതടവില്ലാതെ മുന്നോട്ടുപായുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. ആദ്യ പ്രണയിനിയെ തേടിയുള്ള അറുപതാം വയസിലെ യാത്രയും പിന്നീടുള്ള കാഴ്ചകളും കൈയടക്കത്തോടെ ചെയ്യുന്നതിൽ രാജ് കിരണും രേവതിയും നൂറുശതമാനവും നീതി പൂലർത്തിയപ്പോൾ പ്രണയത്തിന് പ്രായമില്ലായെന്നുള്ള ചൊല്ല് നേരുള്ളതാണെന്നു കൂടി തെളിയുകയായിരുന്നു. കളർഫുള്ളായ ഫ്രെയിമുകൾ ഒരുക്കി വേൽരാജ് പവർ പാണ്ടിക്ക് ഉണർവ് നല്കിയപ്പോൾ കഥയോട് ചേർന്നു നിൽക്കുംവിധം പശ്ചാത്തല സംഗീതം ഒരുക്കി ഷോണ്‍ റോൾഡണ്‍ ചിത്രത്തിന് മൊത്തത്തിൽ റൊമാന്‍റിക് മൂഡും കൊണ്ടുവന്നു.

മെക്കാനിക്കൽ ജീവിതം നയിക്കുന്ന ഇന്നത്തെ കാലഘട്ടത്തിന്‍റെ പ്രതിനിധികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് പവർ പാണ്ടി. ഈ ചിത്രം കണ്ടതിൽ നിന്നും കിട്ടുന്ന ഉൗർജം ജീവിതത്തിൽ കൂടി പ്രാവർത്തികമാക്കിയാൽ മാറ്റങ്ങളുടെ തിരയിളക്കം കണ്‍മുന്നിൽ കാണാനാവും.

(കന്നി സംവിധാനം ധനുഷ് വെടിപ്പാക്കി... പ്രതീക്ഷിക്കാം ഈ സിനിമ പ്രേമിയിൽ നിന്നും ഇനിയുമേറെ.)


വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.