Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"സ്വയം'- തോറ്റു ജയിക്കുന്ന ഒരമ്മയുടെ കഥ: ലക്ഷ്മിപ്രിയ മേനോൻ
ഫുട്ബോൾ കളിക്കുന്ന ഓട്ടിസമുള്ള മറൂണ്‍ എന്ന പത്തു വയസുകാരന്‍റെയും അവന്‍റെ അമ്മ ആഗ്നസിന്‍റെയും ജീവിതപോരാട്ടങ്ങളുടെ കഥയാണ് ആർ. ശരത് സംവിധാനം ചെയ്ത സ്വയം. ഓട്ടിസമുള്ള മകനു ഫുട്ബോളിലുള്ള നൈപുണ്യം തിരിച്ചറിഞ്ഞ് അതിനു പ്രോത്സാഹനം നല്കി അവനെ സാമൂഹിക സൗഹൃദ മനോഭാവമുള്ള ഒരു കുട്ടിയായി മാറ്റിയെടുക്കാൻ അവന്‍റെ അമ്മ നടത്തുന്ന സഹസസമരങ്ങളുടെ കഥ.

ലക്ഷ്മിപ്രിയ മേനോനാണ് ചിത്രത്തിൽ ആഗ്നസായി വേഷമിടുന്നത്. ""ജർമനിയിലും കേരളത്തിലുമായി ചിത്രീകരിച്ച ഫാമിലി ഡ്രാമയാണു സ്വയം. സാമൂഹികസന്ദേശമുള്ള കുടുംബചിത്രം. ഫീൽഗുഡ് മൂവി ... '' സ്വയത്തിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടി ലക്ഷ്മിപ്രിയ മേനോൻ.



സിനിമയിലേക്കുള്ള വഴി

എംബിഎയ്ക്കുശേഷം മോഡലിംഗിലൂടെയാണ് സിനിമയിലെത്തിയത്. ഫെലിസ് നവിഡാഡ് എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിനു 2014ൽ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ യുവജനക്ഷേമ ബോർഡിന്‍റെ പദ്മരാജൻ പുരസ്കാരം ലഭിച്ചു. തമിഴ് ചാനലിന്‍റെയും പുരസ്കാരം ലഭിച്ചിരുന്നു.




തുടർന്ന് കാളിദാസ് ജയറാം നായകനായ ഒരു പക്ക കഥൈ എന്ന എന്ന സിനിമയിൽ ഒരു വേഷം ചെയ്തു. ആ സിനിമ റിലീസിംഗിന് തയാറെടുക്കുന്നു. അതിൽ ആദ്യാവസാനമുള്ള കഥാപാത്രമാണ്. അതാണ് തമിഴിലെ ആദ്യചിത്രം. തുടർന്നു ചെയ്ത തമിഴ് ചിത്രത്തിൽ ആടുകളം നരേന്‍റെ ഭാര്യവേഷം ചെയ്തു.



മലയാളത്തിൽ ആദ്യം പറുദീസ...

ആർ. ശരത് സാറിന്‍റെ പറുദീസ എന്ന ചിത്രത്തിലും പിആർഡിക്കു വേണ്ടി അദ്ദേഹം സംവിധാനം ചെയ്ത ചില ഡോക്കുമെന്‍ററികളിലും അസിസ്റ്റ് ചെയ്തിട്ടുണ്ട്. പറുദീസയിൽ ഒരു വേഷം ചെയ്തു. അദ്ദേഹത്തിന്‍റെ ബുദ്ധനും ചാപ്ലിനും ചിരിക്കുന്പോൾ എന്ന സിനിമയിൽ അസോസിയേറ്റായി വർക്ക് ചെയ്തിട്ടുണ്ട്. പിന്നീടാണു സ്വയത്തിലെത്തിയത്. അതിനുശേഷം സിദ്ധിഖ സാർ സംവിധാനം ചെയ്ത ഫുക്രിയിലും ഒരു വേഷം ചെയ്തിരുന്നു. മുഖ്യകഥാപാത്രമായി ആദ്യാവസാനമുള്ള ഒരു വേഷം അഭിനയിച്ചതു സ്വയത്തിലാണ്.



സ്വയത്തിനൊപ്പം ആറു മാസം...

എനിക്ക് അവാർഡ് ലഭിച്ച ഷോർട്ട് ഫിലിമിലെ വേഷം ശരത് സാർ ശ്രദ്ധിച്ചിരുന്നു. എന്‍റെ മെഡിക്കൽ പശ്ചാത്തലം കൂടി വന്നപ്പോൾ സ്വയത്തിലെ അമ്മവേഷത്തിന് എന്നെ സെലക്ട് ചെയ്യുകയായിരുന്നു. 10 വയസുള്ള ഒരു കുട്ടിയുടെ അമ്മവേഷമാണ് സ്വയത്തിൽ. ഈ ചിത്രത്തിനു വേണ്ടി ഓട്ടിസവുമായി ബന്ധപ്പെട്ടു കുറേ റിസർച്ച് ആവശ്യമായിരുന്നു. ശരത് സാറിനെ അക്കാര്യങ്ങളിൽ അസിസ്റ്റ് ചെയ്തു. ഓട്ടിസം കുട്ടികളുടെ അമ്മമാരുമായി സംസാരിച്ചു വിവരങ്ങൾ ശേഖരിച്ചു. ഓട്ടിസം കുട്ടികൾക്കു ട്രെയിനിംഗ് നല്കുന്നതു പഠിക്കാൻ അത്തരം സെന്‍ററുകൾ സന്ദർശിച്ചു.

ഗൗരവമേറിയതും സാമൂഹിക പ്രസക്തിയുള്ളതുമാണ് സ്വയത്തിന്‍റെ സബ്ജക്ട്. അമ്മ എന്ന സെന്‍റർ നടത്തുന്ന ബിന്ദു മുരളി, ധന്യ ഫൗണ്ടേഷൻ എന്നിവരുമായി സംസാരിച്ചു. ഓട്ടിസം കുട്ടികളെ സർക്കാർ സ്കൂളുകളിൽ തന്നെ അയച്ചു പഠിപ്പിക്കാൻ പ്രാപ്തരാക്കുംവിധം അവരെ ട്രെയിൻ ചെയ്തെടുക്കുന്ന ചില സെന്‍ററുകൾ ജർമനിയിലുണ്ട്. അവിടവും സന്ദർശിച്ചു. സ്വയത്തിന്‍റെ ചിത്രീകരണത്തിന് അത്തരം ചില റിസർച്ച് ആവശ്യമായിരുന്നു.



സ്വയത്തിന്‍റെ പ്രമേയം...

ഒരു ബ്രോക്കണ്‍ ഫാമിലിയിൽ ഓട്ടിസമുള്ള മകനെ ട്രെയിൻ ചെയ്തെടുക്കാൻ ഒരമ്മ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. വാസ്തവത്തിൽ ഓട്ടിസം കുട്ടിയുടെ ഒരമ്മയുടെ ജീവിതാവസ്ഥകളോടുള്ള പോരാട്ടമാണ് സ്വയം. ഓട്ടിസമുള്ള മകൻ ഒരു ഭാരമാണെന്നു കരുതി അവർ അവനെ അവഗണിക്കുന്നില്ല. ഇപ്പോഴത്തെ ആളുകൾക്കില്ലാത്ത ക്ഷമയും സഹനവുമൊക്കെയുള്ള ഒരമ്മ കഥാപാത്രമാണ് സ്വയത്തിലെ ആഗ്നസ്.




സ്വയത്തിലെ കഥാപശ്ചാത്തലം...

സോഫ്റ്റ് വെയർ എൻജിനീയറായിട്ടാണ് ആഗ്നസ് ജർമനിയിലെത്തിയത്. മറൂണിന് ഓട്ടിസമാണെന്നു തിരിച്ചറിയുന്നതോടെ അവനെ സോഷ്യലി കോംപീറ്റന്‍റ് ആക്കാനാണ് ആഗ്നസിന്‍റെ ശ്രമം. ഇത്തരം ഒരു വെല്ലുവിളി അംഗീകരിക്കാനാകാതെ എല്ലാറ്റിൽനിന്നും ഒളിച്ചോടുന്ന കഥാപാത്രമാണ് ആഗ്നസിന്‍റെ ഭർത്താവ് എബി. ഫുട്ബോൾ കളിക്കിടെ മറൂണിനു മുട്ടിനു പരിക്കേൽക്കുന്നതിനെ തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണ് സ്വയം മുന്നോട്ടു പോകുന്നത്.



ഓട്ടിസംകുട്ടിയായി അഭിനയിച്ച നിമയ് ...

10 വയസുള്ള ഓട്ടിസം കുട്ടിയായി അഭിനയിക്കുന്നത് ജർമൻ മലയാളിയായ നിമയ്. ഫുട്ബോൾ ഇഷ്ടപ്പെടുന്ന, കളിക്കുന്ന കുട്ടി ആയതിനാൽ മറഡോണയുമായി ബന്ധപ്പെടുത്തിയാണ് കഥാപാത്രത്തിനു മറൂണ്‍ എന്ന പേരു നല്കിയത്. ഈ സിനിമയുടെ നിർമാതാവ് വിനോദ് ബാലകൃഷ്ണന്‍റെ മകനാണു നിമയ്. ജർമനിയിൽ സ്ഥിരതാമസമാണ്, ജർമൻ സ്കൂളിലാണ് നിമയ് പഠിക്കുന്നത്.

ഏറെ ഫ്രണ്ട്‌ലിയായ ഒരു കുട്ടിയാണ് നിമയ്. ആക്ടിംഗ് സ്കിൽ ഉള്ള കുട്ടി. തുടക്കത്തിൽ ഭാഷയുടെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ക്രമേണ അതൊക്കെ മാറി. മലയാളം സംസാരിച്ചു തുടങ്ങി. ജർമനിയിൽ സ്കൂൾ ടൈമിൽ കൂട്ടികളെ ആക്ടിംഗിന് അനുവദിക്കാറില്ല. അതിനു പ്രത്യേക പെർമിഷൻ ആവശ്യമാണ്. അതിനാൽ നിമയ്‌യുടെ സമയം നോക്കിയാണ്, ഒന്നുകിൽ രാവിലെ അല്ലെങ്കിൽ നിമയ് സ്കൂളിൽ നിന്നു വരുന്ന സമയം. ഷൂട്ട് പ്ലാൻ ചെയ്തത്.




സ്വയത്തിന്‍റെ വർത്തമാനകാല പ്രസക്തി...

നമ്മുടെ നാട്ടിൽ ഒരു കുട്ടി അബ്നോർമൽ ആയി പെരുമാറിയാൽ അതിനെ ആളുകൾ സൈക്കിക് പ്രോബ്ളമായിട്ടാണു കാണുന്നത്. ഓട്ടിസവും സൈക്യാട്രിയും തമ്മിലുള്ള ബോർഡർ ലൈൻ എവിടെയാണെന്നു പലർക്കും അറിയില്ല. ഓട്ടിസം മാറ്റിയെടുക്കാനാവില്ല. പക്ഷേ, നേരത്തേ കണ്ടെത്തിയാൽ അവർക്കു നന്നായി പരിശീലനം നല്കിയെടുക്കാനാവും.

ഓട്ടിസമുള്ള കുട്ടികളെ പലപ്പോഴും മന്ദബുദ്ധികളായിട്ടാണു നമ്മൾ കാണുന്നത്. പക്ഷേ, അത്തരം കുട്ടികൾ ഏതെങ്കിലും ഒരു മേഖലയിൽ ഏറെ സ്കിൽ ഉള്ളവരായിരിക്കും. അതു കണ്ടുപിടിച്ച് അവരെ ട്രെയിൻ ചെയ്തെടുത്താൽ മറ്റുള്ളവരെക്കാൾ അവർ ഗംഭീരമായി മുന്നോട്ടു പോകും. അവർക്കു മറ്റു ചിന്തകളില്ല. ഒരു കാര്യത്തിൽ ഫോക്കസ് ചെയ്താൽ അതു മാത്രമായിരിക്കും അവരുടെ ചിന്ത. അവരെ നമുക്ക് അവരുടെ കഴിവു കണ്ടെത്തി പരിശീലിപ്പിച്ചെടുക്കാം.



പക്ഷേ, ആ ഒരു ചലഞ്ച് ഏറ്റെടുക്കാൻ നമ്മുടെ സമൂഹത്തിൽ ആരുമില്ല. ചെറിയ പ്രശ്നങ്ങൾ കണ്ടാൽ മന്ദബുദ്ധി എന്നു പറഞ്ഞു തഴയും. വീട്ടിൽ ഹോംനഴ്സിനെ ഏർപ്പാടാക്കുകയോ ഓട്ടിസം സെന്‍ററുകളിൽ അയയ്ക്കുകയോ ചെയ്യും. അവർ വയലന്‍റാവും. വീട്ടുകാരെ ഉപദ്രവിക്കും. സ്വയം ഉപദ്രവിക്കും. അതൊക്കെ കാണുന്പോൾ അത്തരം കുട്ടികളെ ഉൾക്കൊള്ളാനാകാതെ നമ്മൾ അവരെ ഒറ്റപ്പെടുത്തും. അവരുടെ പ്രത്യേക സ്കിൽ കണ്ടെത്തി അതിൽ ട്രെയിൻ ചെയ്തെടുക്കുകയാണു വേണ്ടത്. വിദേശരാജ്യങ്ങളിലൊക്കെ അതു നടക്കുന്നുണ്ട്. ആരെങ്കിലും അവരെ കണ്ടാലോ എന്നു ചിന്തിച്ച് നമ്മുടെ നാട്ടിൽ അവരെ ഒറ്റപ്പെടുത്തുകയാണു പതിവ്. വാസ്തവത്തിൽ അവർ മന്ദബുദ്ധികളല്ല. നമ്മളെക്കാൾ ബുദ്ധിയുള്ളവരാണ്.




ഫുട്ബോൾ കോച്ചായി റോബർട്ടോ പിന്‍റോ..

ജർമൻ ഫുട്ബോൾ പ്ലേയറായ റോബർട്ടോ പിന്‍റോ ഫുട്ബോൾ കോച്ചിന്‍റെ വേഷത്തിൽ സ്വയത്തിൽ അഭിനയിച്ചിട്ടുണ്ട്. നിമയ്‌യുമായിട്ടാണ് റോബർട്ടോ പിന്‍റോയുടെ കോംബിനേഷൻ സീനുകൾ.




സ്വയത്തിൽ നേരിട്ട വെല്ലുവിളികൾ...

ഇമോഷണൽ സീക്വൻസ് ധാരാളമുള്ള ചിത്രമാണിത്. ഓട്ടിസം കുട്ടിയുടെ അമ്മയായി ആദ്യാവസാനമുള്ള റോൾ. ഏറെ ഇമോഷണൽ സീനുകൾ ഉണ്ടായിരുന്നു. ഏറെ മനസിലാക്കി ചെയ്യേണ്ട ഒരു കഥാപാത്രം. പിന്നെ ജർമനിയിൽ ഷൂട്ട് ചെയ്യുന്നതിന്‍റെ ത്രിൽ.

സ്വയം ഓർമപ്പെടുത്തുന്നത്

ഓട്ടിസം കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മൾ അവർക്കൊപ്പം ചേർന്നുനിന്ന് അവരിലെ സ്കിൽ കണ്ടെത്തി പരിശീലിപ്പിച്ച് അതിനു പ്രോത്സാഹനം നല്കി അവരെ സമൂഹികസൗഹൃദ മനോഭാവമുള്ളവരാക്കി മാറ്റിയെടുക്കണം എന്നതാണ് ഈ സിനിമ നല്കുന്ന സന്ദേശം..

സ്വയത്തിലെ മറ്റ് അഭിനേതാക്കൾ

മധു സാർ, നന്ദു, ആനി ചേച്ചി, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വർക്ക് ചെയ്തിരുന്ന ചന്ദ്രമോഹൻ സാർ തുടങ്ങിയവരാണ് മറ്റു വേഷങ്ങളിൽ. യഥാർഥത്തിൽ ഓട്ടിസമുള്ള കുറേ കുട്ടികൾ ചില സീനുകളിൽ വരുന്നുണ്ട്.




ഫുക്രിയിൽ സിദ്ധിഖിന്‍റെ മകളായി...

ഡയറക്ടർ സിദ്ധിഖ് സാറാണ് ഫുക്രിയിലേക്കു വിളിച്ചത്. ഫുക്രി കുടുംബം വളരെ പ്രശസ്തമായ ഒരു മുസ്‌ലീം കുടുംബമാണ്. സിദ്ധിഖ് സാറാണ് കുടുംബത്തിന്‍റെ ഹെഡ്. അദ്ദേഹത്തിന്‍റെ മുന്നു മക്കളിൽ ഒരാളായിട്ടാണ് എന്‍റെ കഥാപാത്രം വരുന്നത്. കഥാപാത്രത്തിന്‍റെ പേര് ഹസീന. ലാൽ സാറാണ് ഞങ്ങളുടെ സഹോദരനായി അഭിനയിച്ചത്. വിശ്വജിത്ത് സംഗീതം ചെയ്ത ഒരു കല്യാണപാട്ടു രംഗത്തിൽ മണവാട്ടിയായി കാണാം. സെക്കൻഡ് ഹാഫിലാണ് എന്‍റെ കഥാപാത്രം വരുന്നത്.




ഇപ്പോൾ അഭിനയം, സംവിധാനം പിന്നീട്

പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുന്നു. ഇപ്പോൾ അഭിനയത്തിനാണു മുൻഗണന. ഹീറോയിൻ കാരക്ടർ തന്നെ വേണമെന്നില്ല. പക്ഷേ, കഥാപാത്രത്തിന്‍റെ പ്രാധാന്യമാണു പരിഗണിക്കുന്നത്. വെറുതേ വന്നുപോകുന്ന കഥാപാത്രമാകാൻ താത്പര്യമില്ല. സിനിമയിൽ എന്‍റെ കാരക്ടറിനു പ്രസൻസ് ഉണ്ടാവണം. ഭാവിയിൽ സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്.



വീട്ടുവിശേഷങ്ങൾ

കോട്ടയം നാഗന്പടത്താണു വീട്. അവിടെ അമ്മയുണ്ട്. ചേട്ടന്മാർ മൂന്നുപേർ. അവർ വിദേശത്താണ്. ഭർത്താവ് ഡോ. രാജേഷ് നായർ. ചെന്നൈ ഐഐടിയിൽ പെട്രോളിയം ജിയോ ഫിസിക്സ് പ്രഫസറാണ്. ഞങ്ങൾ ചെന്നൈയിലാണു താമസം.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.