Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"c/o സൈറാബാനു - മേൽവിലാസത്തിന്‍റെ രാഷ്‌ട്രീയം'
"മേൽവിലാസം അഥവാ ഐഡന്‍റിറ്റി എന്ന വാക്കിനെക്കുറിച്ചാണ് ഈ സിനിമ. ഈ ലോകത്ത് ഒരാളുടെ നിലനിൽപ്പ് അയാളുടെ ഐഡന്‍റിറ്റിയാണ്. ഐഡന്‍റിറ്റി ഇല്ലെങ്കിൽ അയാൾക്കു നിലനിൽപ്പില്ല എന്നു പറയുന്ന വലിയ ഒരു രാഷ്‌ട്രീയമുണ്ട് ഈ സിനിമയിൽ...'' മഞ്ജുവാര്യർ, അമല, ഷെയ്ൻ നീഗം എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ച കെയർഓഫ് സൈറാബാനു എന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയ ആർ.ജെ. ഷാൻ സംസാരിക്കുന്നു

സിനിമയിലേക്കുളള വഴി...

ഞാനും ഈ സിനിമയുടെ സംവിധായകൻ ആന്‍റണി സോണിയും റോഷൻ ആൻഡ്രൂസിന്‍റെ ഹൗ ഓൾഡ് ആർയുവിലെ അസിസ്റ്റന്‍റ് ഡയറക്ടേഴ്സായിരുന്നു. അന്നു തുടങ്ങിയ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ. ഞാൻ 13 വർഷമായി ആർജെ ആയിരുന്നു. ഇപ്പോൾ ദുബായിൽ മാതൃഭൂമി റേഡിയോയിൽ ക്രിയേറ്റീവ് ഹെഡ്. അതിനിടെ ഫിലിം മേക്കിംഗ് പഠിച്ചു. ഞാൻ ചെയ്ത മുരുകൻ എന്ന ഷോർട്ട് ഫിലിം കണ്ടിട്ടാണ് ജയസൂര്യ ഞാനെഴുതിയ മൂന്നാമിടം എന്ന ഷോർട്ട്ഫിലിം നിർമിക്കാൻ മുന്നോട്ടുവന്നത്. ഞാനും രചനാനാരായണൻ കുട്ടിയുമാണ് അതിൽ അഭിനയിച്ചത്. സംവിധാനം ചെയ്തത് ആന്‍റണി സോണി.



ഏറെ ശ്രദ്ധിക്കപ്പെട്ട ആ ഷോർട്ട് ഫിലിം മഞ്ജുവാര്യർ കണ്ടിരുന്നു. അതിനെതുടർന്നാണ് മഞ്ജുവാര്യരോട് 2015 മേയിൽ ഈ സിനിമയുടെ കഥ പറഞ്ഞത്. ഈ പ്രോജക്ടിൽ അവർക്കുള്ള വിശ്വാസം വളരെ വലുതായിരുന്നു. തുടർന്നു രണ്ടു വർഷത്തോളം ഈ സിനിമയ്ക്കു പിന്നാലെയായിരുന്നു ഞങ്ങൾ.



ഈ സിനിമയുടെ കഥയിലേക്ക് എത്തിയത്..

ഞാനും ആന്‍റണി സോണിയും ചേർന്നു ചെയ്ത മൂന്നാമിടം എന്ന ഷോർട്ട് ഫിലിം കോഴിക്കോട് കോഴിക്കോട് എൻഐടിയുടെ രാഗം ഫെസ്റ്റിവലിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. കന്യകയാണ് മികച്ച രണ്ടാമത്തെ ചിത്രമായത്. ആ പുരസ്കാരം സ്വീകരിക്കാൻവന്നത് കന്യകയുടെ സംവിധായകന്‍റെ അമ്മയാണ്. ആ അമ്മ സിനിമയുടെ ഫ്രേയിംസിനെക്കുറിച്ചും മേക്കിംഗിനെക്കുറിച്ചും വികാരവായ്പോടെ സംസാരിക്കുന്നതിനു സോണി സാക്ഷ്യംവഹിച്ചു. ആ സമയം ഒരു സിനിമയുടെ കഥയുണ്ടാക്കാനുള്ള അലച്ചിലിലായിരുന്നു ഞങ്ങൾ. ഒരമ്മ വന്നു മകനെക്കുറിച്ചു സംസാരിച്ച കാര്യം രണ്ടു ദിവസത്തിനുശേഷം സോണി വന്നു പറഞ്ഞു. ആ ഒരു സ്പാർക്കിൽ നിന്നാണ് ഞങ്ങൾ ഈ കഥയുണ്ടാക്കിയത്. ഒരമ്മ മകനു വേണ്ടി സംസാരിച്ചാൽ ഏതറ്റം വരെ പോകും. രാജന്‍റെ മെമ്മറിയ്ക്കായുള്ള ഫെസ്റ്റിവലായിരുന്നു രാഗം. ഇതേപോലെ ഒരച്ഛൻ മകനുവേണ്ടി സംസാരിച്ചിട്ടും ഒരാളും കേട്ടില്ല.



ഒരുപരിധി വരെ ഞങ്ങൾ ഈ ചിത്രം രാജനു സമർപ്പിക്കുകയാണ്. ഒരാൾ ഒരു ജീവിതകാലം മുഴുവൻ തന്‍റെ മകനുവേണ്ടി ശബ്ദമുയർത്തി. പക്ഷേ, ആരും കേട്ടില്ല. ഈ ഒരു ചിന്തയുടെ പൊളിറ്റിക്കൽ വാല്യു...അതാണ് ഞങ്ങൾ ഇമോഷണലി പകർത്തിയത്. ഇത്രയും ശക്തമായ രാഷ്‌ട്രീയം.. ഒരിക്കലും രാഷ്‌ട്രീയം കാണിക്കാതെ, അനാവശ്യ തീപ്പൊരി ഡയലോഗുകളില്ലാതെ പറയുകയാണ്. കാണാതാകുന്നവർക്ക് എന്തുപറ്റി എന്നു ചോദിക്കുന്പോൾ പറയാൻ ഉത്തരമില്ലാത്ത ഒരവസ്ഥയുണ്ടല്ലോ. രാജന്‍റെ അച്ഛൻ അഭിമുഖീകരിച്ച ആ അവസ്ഥ. അത്തരം പശ്ചാത്തലത്തിലൂടെയാണ് ഈ സിനിമയിൽ ഞങ്ങളും കടന്നുപോകുന്നത്. പണ്ട് ഏതോ ഒരച്ഛൻ മകനുവേണ്ടി പോലീസിനു പിറകേ നടന്നു. ഇപ്പോൾ ഏതോ ഒരമ്മ മകനുവേണ്ടി പോലീസിനു പുറകേ നടക്കുന്നു.



കഥാഗതിയിലും തിരക്കഥയിലും കൊണ്ടുവന്നിട്ടുള്ള വ്യത്യസ്തതകൾ...

ഈ സിനിമയിൽ വില്ലന്മാരില്ല. ആന്‍റി നാച്വറൽ ശക്തികളില്ല. നന്മതിന്മകളില്ല. എല്ലാവർക്കും അവരവരുടെ ന്യായീകരണങ്ങളുള്ള സീനുകളാണുള്ളത്. നിയമത്തിന്‍റെ പഴുതുകളാണ് ഈ സിനിമയിലൂടെ കാണിക്കുന്നത്. അല്ലാതെ നിയമത്തിന്‍റെ പരാജയമല്ല. കോടതിഭാഷ ഉപയോഗിക്കാതെ തന്നെ ഈ കഥ പറയണമെന്നു ഞങ്ങൾ വിചാരിച്ചിരുന്നു. കാരണം, സൈറാബാനുവിനു കോടതിയെക്കുറിച്ച് ഒന്നുമറിയില്ല. അതാണ് ഈ സിനിമയുടെ പശ്ചാത്തലം.



ലോകത്ത് എല്ലാ മനുഷ്യരിലും ഒരു അന്വേഷണകാംക്ഷിയുണ്ട്. എന്തെങ്കിലും കാണാതെ പോയാൽ നാം തന്നെ ഒരു ക്രൈം സ്റ്റോറി വികസിപ്പിക്കും. ഇവിടെ സൈറാബാനുവിനു കിട്ടിയ ക്ലൂസ് എല്ലാ അവരുടെ ജീവിതത്തിലൂടെ അവർ അനുഭവിച്ച കാര്യങ്ങളാണ്.





വിക്ടർജോർജും ഈ സിനിമയും തമ്മിൽ ...

കഥാപരമായി വിക്ടർ ജോർജ് എന്ന വ്യക്തിയോടു ഞങ്ങൾക്കു വലിയ ബഹുമാനമുണ്ട്. ഫോട്ടോഗ്രഫർ എന്ന നിലയിൽ വിക്ടർ ജോർജിന്‍റെ പശ്ചാത്തലം കഥയിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ലോകമെന്പാടും എത്രയോ ജേണലിസ്റ്റുകൾ ഇവിടെ മിസിംഗാണ്. കാണാതായ ഒരുപാടുപേരുണ്ട്.




ശില്പഭദ്രമായ തിരക്കഥയ്ക്കു പിന്നിൽ....

സാധാരണ തിരക്കഥയിൽ നിന്നു വളരെ വിഭിന്നമായി പ്രോപ്പർട്ടീസ് വരെ ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. കാമറയാണ് സിനിമയുടെ ആദ്യ ഷോട്ടിൽ കാണിക്കുന്നത്. കാമറ പൊട്ടുന്നതോടെയാണു സിനിമയുടെ ഗതി മാറുന്നത്. അനാവശ്യമായി ഒന്നുമില്ല ഈ സിനിമയിൽ. അങ്ങനെ ഞങ്ങളെ പഠിപ്പിച്ചത് ബോബി സഞ്ജയ് ആണ്. സഞ്ജയ് ചേട്ടനാണു ഞങ്ങളുടെ മെൻഡർ. റോഷൻ ആൻഡ്രൂസിനെപ്പോലെ തന്നെ സ്ഞ്ജയ് ചേട്ടനും ഞങ്ങളുടെ മെൻഡറാണ്.



ഈ സിനിമയിൽ സഞ്ജയ് ചേട്ടൻ ഇടപെട്ടിട്ടില്ല. ഒരുതവണ അദ്ദേഹം കഥ കേട്ടിരുന്നു. ഇനി മുതൽ കഥയ്ക്കല്ല, കഥപറച്ചിലിനാണു സ്ഥാനം എന്നാണ് അദ്ദേഹം പറയാറുള്ളത്. സിനിമയ്ക്ക് ആവശ്യമില്ലാത്ത സീൻ, പ്രോപ്പർട്ടി, കാരക്ടർ, ഡയലോഗ് എന്നിവ പാടില്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.




മഞ്ജുവാര്യർ, ഷെയ്ൻ എന്നിവരിലേക്ക് എത്തിയത്...

മഞ്ജുവാര്യർ ഞങ്ങളുടെ ഫസ്റ്റ് ചോയ്സ് ആയിരുന്നു. ഈ സിനിമ മഞ്ജുവാര്യർ ചെയ്തില്ലെങ്കിൽ വിദ്യാബാലനെ വച്ച് ബോളിവുഡിൽ ചെയ്യാനായിരുന്നു ആലോചന. മലയാളത്തിൽ ആ റോളിൽ വേറെ ആളില്ല. ശ്രീദേവി, കജോൾ.. തുടങ്ങി ഫ്രെയിമിൽ ബ്രില്യൻസ് കാണിക്കുന്നവർക്കു പറ്റിയ സിനിമയാണ് ഇത്. ചെയ്യുകയാണെങ്കിൽ മലയാളത്തിൽ മഞ്ജുവാര്യർ തന്നെ വേണം. അല്ലെങ്കിൽ തമിഴിലോ ഹിന്ദിയിലോ.



അതുപോലെ തന്നെ സൈറാ ബാനുവിന്‍റെ പ്രായം ഈ സിനിമയിൽ പറയുന്നില്ല. ഒരു സ്ത്രീയുടെ പക്വത അവരുടെ പ്രായം കൊണ്ട് അളക്കരുത് എന്ന നിർബന്ധമുണ്ടായിരുന്നു. കാരണം ഹൗ ഓൾഡ് ആർ യുവിലെ ഒന്നും ഇതിൽ വരരുതെന്നു നിർബന്ധമുണ്ടായിരുന്നു. കാരണം ഞങ്ങൾ റോഷൻ ചേട്ടന്‍റെ അസിസ്റ്റന്‍റ്സ് ആയിരുന്നു. ആ സിനിമയിൽ നിന്നു കടമെടുതത,് പ്രചോദനം എന്നൊന്നും ആരും പറയരുത്. കഥ കേട്ടപ്പോൾ മഞ്ജുചേച്ചി തരിച്ചിരുന്നു. അപ്പോൾ പ്രകടിപ്പിച്ച ത്രിൽ സിനിമയിലുടനീളം മഞ്ജുചേച്ചി നിലനിർത്തി.



ഇതുവരെ എത്രയോ സിനിമകളിൽ മഞ്ജുചേച്ചി അറിയുന്ന മുഖങ്ങൾക്കൊപ്പം അഭിനയിച്ചു. ഇത്തവണപുതുമുഖങ്ങളുടെ ഒരു ടീമിനൊപ്പമായിരുന്നു മഞ്ജുചേച്ചി. കാമറാമാൻ, എഡിറ്റർ, ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റർ...എല്ലാവരും പുതുമുഖങ്ങളാണ്. ഡബിൾബാരൽ, പത്തേമാരി, ഗാങ്സ്റ്റർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നടിയും എന്‍റെ സുഹൃത്തുമായ പാർവതിയാണ് ഷെയ്ൻ നീഗത്തിന്‍റെ പേരു നിർദേശിച്ചത്.




അമലയിലേക്ക് എത്തിയത്....

അമലയിലേക്ക് എത്താൻ കുറച്ചു ബുദ്ധിമുട്ടി. തിരക്കഥയിൽ ആദ്യം അതു മെയിൽ കാരക്ടറായിരുന്നു. ഒരച്ഛനും മകനും മറ്റൊരമ്മയും തമ്മിലുള്ള സംഘർഷമായിരുന്നു ആദ്യം സിനിമ പറയാൻ ഉദ്ദേശിച്ചത്. ഫഹദും ജയസൂര്യയുമൊക്കെയായിരുന്നു ആ റോളിലേക്ക് ആദ്യം. പക്ഷേ, രണ്ടുപേർക്കും മറ്റു സിനിമകളുടെ കമിറ്റ്മെന്‍റ് ഉള്ളതിനാൽ വരാനായില്ല. അങ്ങനെ നിരവധി നിർമാതാക്കളെ കണ്ടു. എല്ലാവർക്കും കഥയോടു വല്ലാത്ത ഒരഭിനിവേശവും ഒടുവിൽ വേണമോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനുമായിരുന്നു.



ഒടുവിലാണ് മഞ്ജുചേച്ചി വഴി നാഗാർജുന വഴി അമലയിലേക്ക് എത്തിയത്. കഥ കേട്ടപ്പോൾ അവരും രണ്ടുവട്ടം ആലോചിച്ചു. പക്ഷേ, അവർ പോസീറ്റാവായ നിലപാടെടുത്തു. അവരും മഞ്ജുചേച്ചിയെപ്പോലെ തന്നെ മികച്ച രീതിയിൽ പെർഫോം ചെയ്തിട്ടുണ്ട്. ജോണ്‍പോളിനെ ഉപയോഗിക്കാമെന്നത് സംവിധായകൻ ആന്‍റണി സോണിയുടെ നിർദേശമായിരുന്നു.




ഈ സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയം..

ഈ സിനിമയിൽ രാഷ്‌ട്രീയമുണ്ട്. മനുഷ്യന്‍റെ രാഷ്‌ട്രീയവും ഇമോഷൻസും പറയുന്നുണ്ട്. അമ്മ എന്ന ധാരയും ചിത്രത്തിൽ സജീവമാണ്.കെയർ ഓഫ് സൈറാ ബാനു എന്നു പറയുന്നത് അഡ്രസാണ്. മേൽവിലാസമില്ലാത്ത ഒരാളുടെ മേൽവിലാസം തപ്പിയിറങ്ങുന്ന ഒരു സ്ത്രീയുടെ കഥയായി ഈ സിനിമ പരിണമിക്കുന്നുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.