തലൈവർ ഫേസ്ബുക്കിൽ, ഇൻസ്റ്റാഗ്രാമിലും അക്കൗണ്ട് തുടങ്ങി
Thursday, March 8, 2018 10:58 AM IST
ഒടുവിൽ അതും സംഭവിച്ചു; ആരാധകസഹസ്രങ്ങളുടെ തലൈവർ രജന‌ികാന്ത് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി. ഏറെനാളത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ കബാലിയിലെ ചിത്രമാണ് രജനി തന്‍റെ അക്കൗണ്ടിൽ ആദ്യമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലെതന്നെ സൂപ്പർഹിറ്റ് ഡയലോഗും ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിട്ടുണ്ട്; അണ്ണൻ വന്തിട്ടേന്തു സൊല്ല്. വേരിഫൈഡ് അക്കൗണ്ടുകൾക്കുള്ള നീലചിഹ്നം രജനിയുടെ അക്കൗണ്ടിനുണ്ട്.

ഫേസ്ബുക്കിനു പുറമേ മറ്റൊരു ജനപ്രിയ സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിലും അണ്ണൻ അക്കൗണ്ട് തുടങ്ങി. രണ്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് തലൈവരുടെ രംഗപ്രവേശം. നാലു വർഷം മുന്പ് രജനി ട്വിറ്റർ അക്കൗണ്ട് തുടങ്ങിയിരുന്നെങ്കിലും സജീവമായിരുന്നില്ല. എന്നാൽ, താരം ഫേസ്ബുക്കിൽ സജീവമായിത്തന്നെ കാണുമെന്നാണു കേൾക്കുന്നത്.

രജനി നായകനാകുന്ന പാ രജ്ഞിത് ചിത്രം കാലയുടെ ടീസർ കഴിഞ്ഞ ദിവസം റീലീസ് ആയിരുന്നു. ഇതിന്‍റെ പ്രമോഷൻ പരിപാടികളും പുതിയ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുണ്ടാകുമെന്നാണു കേൾക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.