ആ യാത്രയിൽ അജിത്ത് തയാറായത് ഇരുന്നൂറ് സെൽഫികളെടുക്കുവാൻ
Sunday, May 27, 2018 11:00 AM IST
അടുത്തിടെ വലിയ വലിയ വിവാദ വിഷയമായിരുന്നു സെൽഫി. ദൈവത്തിനോളം പോന്ന സ്ഥാനം നൽകി മനസിൽ ആരാധിക്കുന്ന താരങ്ങൾക്കൊപ്പം നിന്ന് സെൽഫിയെടുക്കുവാൻ ആരാധകർ വരുമ്പോൾ അവരെ നിരാശരാക്കി മടക്കി അയക്കുന്നത് പലർക്കും സഹിക്കുവാൻ സാധിക്കില്ല.

എന്നാൽ തന്‍റെ അടുക്കൽ വരുന്ന ആരാധകർക്കൊപ്പം നിന്ന് എത്ര സെൽഫിയെടുക്കുവാനും യാതൊരു മടിയും കാണിക്കുന്നയാൾ അല്ല തല അജിത്ത് എന്ന് പറയുകയാണ് തമിഴ് സംവിധായകൻ എസ്. എസ്. തമൻ. അദ്ദേഹം ഒരു ദിവസം താരങ്ങൾക്കൊപ്പം നിന്ന് 100 മുതൽ 200 സെൽഫിവരെ എടുക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

അജിത്ത് നായകനാക്കുന്ന വിശ്വാസത്തിന്‍റെ ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞ് ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്കു പോകുകയായിരുന്നു അജിത്തും തമനും. ഈ യാത്രയിൽ വിമാനത്തിന്‍റെ ക്യാപ്റ്റനും യാത്രക്കാരുമുൾപ്പടെ 200 പേർക്കൊപ്പം നിന്നാണ് അദ്ദേഹം സെൽഫിയെടുത്തത്.

ഇത്രെയും ക്ഷമയുള്ള വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. മറ്റാര് ആയിരുന്നെങ്കിലും ഇത് സമ്മതിക്കുകയില്ലായിരുന്നുവെന്നും തമൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ ന·യും വിനയവുമാണ് ഇത് കാണിക്കുന്നതെന്നും തമൻ വ്യക്തകമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.