Fifa U 17 World Cup
മാറഡോണയും സ്റ്റോക്സും...
എഴുതപ്പെട്ടതുപോലെയേ സംഭവിക്കൂ. അത് ദൈവവും ജീവജാലവും തമ്മിലുള്ള കാണാമറയ ഉടന്പടിയാണ്. താത്വികമായ അവലോകനമല്ലാതെ പച്ചമലയാളത്തിൽ പറഞ്ഞാൽ തലേവര! ഓരോ അരിമണിയും ആരുടെ ആമാശയത്തിലേക്ക് ചെല്ലണമെന്ന് മുൻകൂട്ടി എഴുതിയിട്ടുണ്ട് എന്നതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ. ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച് കളിയിലെ താരമായ ബെൻ സ്റ്റോക്സ് മത്സരശേഷം അത് അടിവരയിടുകയും ചെയ്തു. ഞങ്ങൾക്കായി ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് നക്ഷത്രങ്ങളിൽ മുൻകൂട്ടി ആലേഖനം ചെയ്തിരുന്നു:- ഇതായിരുന്നു ബെൻ സ്റ്റോക്സിന്‍റെ വാക്കുകൾ. അതെ, അല്ലെങ്കിൽ ന്യൂസിലൻഡിൽ പിറന്നുവീണ ബെൻ 28 വർഷത്തിനുശേഷം ജന്മനാടിനെ
‘ഓവർ ത്രോ റൺസ് അന്പയറുടെ പിഴവ്’
ഏകദിന ക്രിക്കറ്റ് ലോകകപ്പ് സമാപിച്ചെങ്കിലും വിവാദങ്ങള്‍ തീരുന്നില്ല. മാര്‍ട്ടിന്‍ ഗപ്റ്റിലിന്‍റെ ഓവര്‍ ത്രോയില്‍ ഇംഗ്ലണ്ടിന് അന്പയർ ആറു റൺസ് അനുവദിച്ചതിനെ മുൻ അന്പയർ സൈമൺ ടോഫൽ ചോദ്യം ചെയ്തു. ഐസിസിയുടെ നിയമപ്രകാരം ഇംഗ്ലണ്ടിന്
ന്യൂസിലൻഡിൽ ജനിച്ച ഇംഗ്ലീഷ് താരം!

പന്ത്രണ്ടാം ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ

‘ഐസിസിയുടെ വിഡ്ഢി നിയമം’

ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബൗണ്ടറികളുടെ എണ്ണത്തില്‍

ഐസിസി ടീമിൽ രോഹിത്തും ബുംറയും

ലണ്ടൻ: പന്ത്രണ്ടാം ലോകകപ്പ് ക്രിക്കറ്റ്

ലോകകപ്പിലെ താരമായി കെയ്ൻ വില്യംസൺ

ലോഡ്സ്: ക്രിക്കറ്റ് ലോകകപ്പിൽ താരമായി ന്യൂസിലൻഡ് നായകൻ കെയ്ൻ

കിരീടം ക്രിക്കറ്റിന്‍റെ തറവാട്ടിലേക്ക്; ഇംഗ്ലണ്ട് ലോകചാമ്പ്യന്മാർ ഇംഗ്ലണ്ടിന് ആദ്യ ലോകകിരീടത്തിലേക്ക് 242 റൺസ് ദൂരം മാത്രം കന്നിക്കിരീടത്തിനായി ഇംഗ്ലണ്ടും ന്യൂസിലൻഡും
ലോഡ്സ്: ക്രിക്കറ്റിന്‍റെ മെക്കയിലെ ത്രസിപ്പിക്കുന്ന മത്സരത്തിൽ ലോകക്രിക്കറ്റിന് പുതിയ കിരീടാവകാശികളായി ഇംഗ്ലണ്ട്. ത്രസിപ്പിക്കുന്ന മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണ കണക്കിലാണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്. കിവീസ് ഉയർത്തിയ 242 റൺസിന്‍റെ ലോർഡ്സ്: ഇംഗ്ലണ്ടിന് ആദ്യമായൊരു ലോക കിരീടം ചൂടാൻ 242 റണ്‍സിന്‍റെ വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. 55 റണ്‍സെടുത്ത നിക്കോള്‍സിനും 47 റണ്‍സ് നേടിയ ലാഥത്തിനും 30 റൺസ് നേടിയ കെയിൻ ലണ്ടൻ: ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ ലോഡ്സിൽ ഇന്ന് ഏകദിന ലോക രാജാക്കന്മാരുടെ കിരീട ധാരണം. പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടും. ആരു വിജയിച്ചാലും
Match Summary
Sunday, July 14, 2019
FINAL - 3:00 PM IST
Venue : Lord's, London
  England (241-all out (50.0))
  New Zealand (241/8 (50.0))
- Match tied (England won Super Over on boundary count)
Match Schedule

No Match
Standings

Group A

 

Group B

 

Group C

 

Group D

 

Group E

 

Group F

      
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.