Letters
പകർച്ചപ്പനി: കർശന നടപടികളാണു വേണ്ടത്
Thursday, June 22, 2017 11:28 AM IST
കേരളത്തിൽ എലിപ്പനിയും ഡെങ്കിപ്പനിയും മലേറിയയും ഡിഫ്ത്തീരിയയും വില്ലൻചുമയും തിരികെയെത്തിയിരിക്കുന്നു. മരണസംഖ്യ കുതിച്ചുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളിൽ ഫോട്ടോ വരുത്താനുള്ള സൂത്രപ്പണികൾ കൊണ്ടു രേഗപ്രതിരോധം നടക്കില്ല. മാലിന്യ സംസ്കരണത്തിനു ദീർഘകാലാടിസ്ഥാനത്തിൽ കാര്യക്ഷമമായ നടപടികളുണ്ടാകണം. റോഡിലും തോടിലും പറന്പിലും ഒഴിഞ്ഞ മദ്യക്കുപ്പികളും വെള്ളക്കുപ്പികളുമുള്ള സ്ഥിതി മാറണം.

മത്സ്യമാംസ അവശിഷ്ടങ്ങൾ യാതൊരു വിവേചനവുമില്ലാതെ തിരക്കുള്ള വഴികളിൽപോലും കൊണ്ടെറിയുന്നവരുണ്ട്. ഓരോ ദിവസവും സംസ്ഥാനത്ത് അങ്ങോളമിങ്ങോളം തട്ടുന്നത് നൂറുകണക്കിനു ലോഡ് കക്കൂസ് മാലിന്യമാണ്. എന്തുകൊണ്ട് ഇതൊക്കെ നിർബാധം തുടരാൻ അനുവദിക്കുന്നു. സദ്യകൾക്കു പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം നൽകുന്ന രീതി വേണ്ടെന്നു വയ്ക്കണം. പ്ലാസ്റ്റിക്കിന്‍റെ മൈക്രോൺ കണക്കും പറഞ്ഞിരുന്നിട്ടു കാര്യമില്ല. തുണിസഞ്ചിയും കടലാസു കൂടുകളും ആകാമല്ലോ. ഭക്ഷണശാലകളിൽ വൃത്തിയായ സാഹചര്യം ഉറപ്പാക്കണം. മാലിന്യങ്ങൾ കെട്ടിക്കിടക്കാൻ അനുവദിക്കരുത്.

പോളയും പുല്ലും നീക്കം ചെയ്ത് നീർച്ചാലുകളിലെയും ചതുപ്പുകളിലെയും നീരൊഴുക്കു സുഗമമാക്കി കൊതുകിന്‍റെ പ്രജനനം തടയണം. തരിശായികിടക്കുന്ന നെൽപ്പാടങ്ങളിൽ കൃഷിയിറക്കാൻ സത്വര നടപടിയുണ്ടാകണം. ഓരോ പ്രദേശത്തെയും ജനങ്ങൾ ഒന്നു മനസ് വച്ചാൽ പുല്ലും കുറ്റിച്ചെടികളും കുപ്പികളും മാലിന്യവുമൊക്കെ ഏറെക്കുറെ ഒഴിവാക്കാനാകും. നിയമലംഘകരെ ജാഗ്രതയോടെ പിടികൂടി മാതൃകാപരമായ ശിക്ഷ നൽകണം.

സി.സി. മത്തായി മാറാട്ടുകളം