Letters
പകർച്ചവ്യാധികൾക്ക് എതിരേ തെരുവുനാടകമ
Wednesday, July 19, 2017 11:35 AM IST
കേരളം പനിച്ചൂടിലാണ്. നിരവധി മരണങ്ങൾ നടന്നുകഴിഞ്ഞു. ഒരു കാലത്ത് അപ്രത്യക്ഷമായ പല രോഗങ്ങളും തിരിച്ചുവരുന്നത് ആശങ്കയോടെയേ കാണാൻ കഴിയൂ. പുതുതലമുറയ്ക്ക് പ്രതിരോധ ശക്തി കുറയുന്നു എന്നതും ആശങ്കാജനകമാണ്. ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ പടരുന്പോൾ അതിന് എതിരേ നടക്കുന്ന ബോധവത്കരണപ്രവർത്തനങ്ങളിൽ അസ്വസ്ഥത തോന്നുന്നു. തെരുവുനാടകങ്ങൾ, വാഹനങ്ങളിൽ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ, ചില വേഷങ്ങൾ കെട്ടിക്കൊണ്ടുള്ള ബോധവത്കരണങ്ങൾ ഇതൊക്കെയാണു മിക്കയിടത്തും നടക്കുന്നത്.

ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾകൊണ്ടു ജനത്തിന് ഒരു പ്രയോജനവും ലഭിക്കില്ല. മറിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ബോധവത്കരിച്ചെങ്കിലേ എന്തെങ്കിലും പ്രയോജനം ലഭിക്കൂ. അതിനാൽ ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾക്കു പ്രോത്സാഹനം നൽകണം.

ബിജു കണ്ണന്തറ, ചെമ്മലമറ്റം