Letters
പ്ലസ്ടുവിലെ പീരിയഡ് പുനഃക്രമീകരണം
Thursday, August 17, 2017 10:49 AM IST
പ്ലസ്ടു സ്കൂളുകളിൽ ജൂണിയർ തസ്തിക അനുവദിക്കുന്നതു സംബന്ധിച്ചു ധനവകുപ്പിന്‍റെ ശിപാർശയുടെ അടിസ്ഥാനത്തിൽ 2002 നവംബറിലെ ഉത്തരവ് പരിഷ്കരിച്ച്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഈയിടെ ഉത്തരവ് ഇറക്കിയിരുന്നു. പല സ്കൂളുകളിലും വ്യത്യസ്ത ജോലിഭാരവും ഒരേ ശന്പളവുമായി അധ്യാപകർ നിൽക്കുന്നതിലെ അസന്തുലിതാവസ്ഥ കേരളത്തിൽ വ്യാപകമാണ്.

സയൻസിനും കൊമേഴ്സിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ച് മാത്രമുള്ള സ്കൂളിൽ ഭാഷാവിഷയങ്ങൾക്ക് ഒഴികെ 11 സീനിയർ, രണ്ട് ജൂണിയർ അധ്യാപകരുണ്ടാകും. സീനിയർ അധ്യാപകർക്ക് ആഴ്ചയിൽ 16 പീരിയഡ് മാത്രം. മറ്റു സ്കൂളുകളിലാകട്ടെ, 2432 പീരിയഡും. 14 പീരിയഡുവരെ ജൂണിയർ, 15 മുതൽ സീനിയർ എന്ന അശാസ്ത്രീയ ക്രമമാണ് ഇതിനു കാരണം.

ഇനിയും തസ്തികകൾ അനുവദിച്ച് ഉത്തരവിറങ്ങിയിട്ടില്ലാത്ത, 2011 മുതൽ അനുവദിച്ച എല്ലാ പ്ലസ്ടു സ്കൂളുകളിലും 16 വരെ ജൂണിയർ, 17 മുതൽ സീനിയർ എന്ന രീതിയിലും ബയോളജിക്ക് ഒരാൾ എന്ന രീതിയിലും തസ്തിക അനുവദിക്കണം. മറ്റു സ്കൂളുകളിൽ, നിലവിലുള്ളവർ വിരമിക്കുകയോ സ്ഥലം മാറുകയോ ചെയ്യുന്പോൾ, ഇതേ പീരിയഡ് ക്രമം നടപ്പാക്കാനാവും.

ജോഷി ബി. ജോൺ മണപ്പള്ളി