Letters
ജനങ്ങളെ എന്തിനു ബുദ്ധിമുട്ടിക്കുന്നു?
Friday, August 18, 2017 11:51 AM IST
വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റു തൊടുപുഴയിൽ ദന്പതികൾ ദാരുണമായി മരിച്ച സംഭവം വൈദ്യുതി വിതരണ സംവിധാനത്തിലെ സുരക്ഷാ ന്യൂനതകളുടെ ഏറ്റവും വലിയ ഉദാഹരണമാണ്. യാത്ര ചെയ്യുന്നവരുടെ സുഗമമായ യാത്രയ്ക്കു വിഘാതം വരുത്തിക്കൊണ്ടു റോഡിൽ ഏകദേശം മധ്യഭാഗത്തുനിൽക്കുന്ന പോസ്റ്റുകൾ കാണുന്പോൾ വൈദ്യുതി വിതരണത്തിനുവേണ്ടി ഒരു വകുപ്പ് പ്രവർത്തിക്കുന്നുണ്ടോയെന്നു കൂടി സംശയം തോന്നിപ്പോകും.

പത്തും പതിനഞ്ചുമൊക്കെ മീറ്ററായി റോഡിനു വീതികൂട്ടിയിട്ടുറോഡിൽ കുറെ പോസ്റ്റുകൾ നിലനിർത്തിയാൽ വീതി കൂട്ടിയതുകൊണ്ട് എന്താണു പ്രയോജനം? ധാരാളം അപകടങ്ങൾ അത്തരത്തിലും ഉണ്ടാകുന്നില്ലേ‍‍? റോഡിനു വീതി കൂട്ടുന്പോൾ പോസ്റ്റുകൾ മാറ്റുന്നതിനുവേണ്ടിയുള്ള ചെലവ് ഇലക്‌ട്രിസിറ്റി വകുപ്പിനു പൊതുമരാമത്ത് വകുപ്പ് കൊടുക്കണമെന്നുണ്ട്. അതേച്ചൊല്ലിയുള്ള തർക്കങ്ങളുടെ പേരിലാണു രണ്ടു വകുപ്പുകളും കൂടിച്ചേർന്നു പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. വകുപ്പുകളുടെ മന്ത്രിമാർ ചേർന്ന് ഒരു ധാരണയിലെത്തി പോസ്റ്റുകൾ നീക്കം ചെയ്തു പാവം ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കിക്കൂടേ!

ജോൺ മാത്യു, ഒറ്റപ്ലാമൂട്ടിൽ, കടമ്മനിട്ട