Letters
നാളികേരത്തെ രക്ഷിക്കാൻ
Saturday, August 19, 2017 12:26 PM IST
നീര നീരാവിയായി. കേര ബോർഡിനു നാഥനില്ല. ഭരണം നടത്തുന്നതു തെങ്ങു കാണാത്ത കേന്ദ്രത്തിലെ ഒരു ഉന്നതൻ. കേരഫെഡ് കടം കയറി. കേരയും കേശാമൃതവും വിറ്റിരുന്ന ഇടങ്ങളിൽ പനയെണ്ണയും സൂര്യകാന്തി എണ്ണയും സുലഭം‍? മന്ത്രി തോമസ് ഐസക്കിന്‍റെ ക്ലീൻ വാളയാർ കേര കർഷകന്‍റെ നടുവൊടിക്കുന്ന വ്യാജ എണ്ണയുടെ ഒഴുക്ക് ഇങ്ങോട്ടേയ്ക്കു സുഗമമാക്കി. മലയാളി പണ്ടു വെളിച്ചെണ്ണയുടെ 46 ശതമാനവും ഉപയോഗിച്ചിരുന്ന ഓണക്കാലം വരവായി. ഇക്കാലത്തെങ്കിലും നാട്ടിൽ വെളിച്ചെണ്ണയും കേരയും ഒഴുകട്ടെ.

ജോസഫ് ആലപ്പാട്ട് കരാഞ്ചിറ