Letters
സിഇ മാർക്ക് വേറേയാക്കണം
Monday, September 11, 2017 11:18 AM IST
സ്കൂൾ കലോത്സവത്തിനു ലഭിക്കുന്ന ഗ്രേസ് മാർക്ക് എസ്എസ്എൽസി മാർക്കിനൊപ്പം ചേർക്കാതെ സർട്ടിഫിക്കറ്റിൽ പ്രത്യേകം കാണിച്ച് അതിന്‍റെ വെയിറ്റേജ് പ്ലസ്ടു പ്രവേശനത്തിനു പരിഗണിക്കുന്ന രീതിയിൽ കലോത്സവ മാനുവൽ പരിഷ്കരിക്കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ശിപാർശ സ്വാഗതാർഹമാണ്. കലോത്സവത്തിന്‍റേതു മാത്രമല്ല, ശാസ്ത്രമേള, എൻസിസി, എസ്പിസി, സ്കൗട്ടും ഗൈഡും, ജെആർഡി തുടങ്ങിയവയുടെയെല്ലാം ഗ്രേസ് മാർക്കുകളും ആകെ മാർക്കിൽ ചേർക്കാതെ പ്രത്യേകം കാണിക്കണം.

നിരന്തര മൂല്യനിർണയത്തിന്‍റേത് എന്ന പേരിൽ സൗജന്യമായി നൽകുന്ന മാർക്ക് പ്ലസ്ടുവിന് പ്രത്യേകമായാണു കാണിക്കുന്നതെങ്കിലും പത്താം ക്ലാസിൽ ആകെ മാർ‌ക്കിനൊപ്പമാണ് ചേർക്കുന്നത്. അതിനാൽ എഴുത്തുപരീക്ഷയ്ക്കു മിനിമം മാർക്ക് ആവശ്യമില്ല എന്ന സ്ഥിതിയാണ്. 40 മാർക്കിന്‍റെ എഴുത്തുപരീക്ഷയ്ക്ക് എങ്ങനെയെങ്കിലും അഞ്ചു മാർക്കു കൂടി ഒപ്പിക്കുന്ന കുട്ടി ജയിക്കുന്ന ഇപ്പോഴത്തെ അർഥശൂന്യമായ പത്താം ക്ലാസ് പരീക്ഷാ രീതിയും മാറ്റേണ്ടതാണ്. 40 ൽ മിനിമം 12 മാർക്കു വാങ്ങുന്ന കുട്ടികൾ മാത്രം ജയിക്കുന്ന രീതി വേണം.

ജോബി ബി. ജോൺ മണപ്പള്ളി, കൊല്ലം