Letters
സ്കൂൾ കലോത്സവം: കരട് നിർദേശങ്ങൾ സ്വാഗതാർ
Wednesday, September 20, 2017 11:28 AM IST
സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പുതിയ കരട് നിർദേശങ്ങൾ നടപ്പിലായാൽ ഒഴിവാകുന്നതു രക്ഷിതാക്കളുടെ അനാരോഗ്യകരമായ കിടമത്സരവും പണക്കൊഴുപ്പുമാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയം അമിത ആഡംബരങ്ങൾക്കുള്ള നെഗറ്റീവ് മാർക്കും വിവിധ കലകളിലുള്ള മത്സരാർഥികളുടെ അറിവളക്കലുമാണ് .ആഡംബരത്തിനു നെഗറ്റീവ് മാർക്ക് നൽകുന്നതിലൂടെ പണക്കൊഴുപ്പിനു തടയിടാൻ കഴിയും. കഴിഞ്ഞ കാലങ്ങളിൽ കഴിവുള്ള എത്രയോ കുട്ടികളാണ് വേഷവിധാനങ്ങൾക്കു തുക ചെലവാക്കാനില്ലാതെ ഈ രംഗത്തുനിന്നു മാറിനിന്നിട്ടുള്ളതും അവരുടെ യഥാർഥ കഴിവ് പ്രകടിപ്പിക്കാൻ കഴിയാതെ പോയിട്ടുള്ളതും .

അപ്പീലുകളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നുള്ളതാണു മറ്റൊരു നേട്ടം. ഗ്രേസ് മാർക്ക് എസ് എസ് എൽ സി പരീക്ഷയിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ ഓരോ കുട്ടിയുടെയും യഥാർഥ പഠന നിലവാരം മനസിലാക്കാനും വിജയ ശതമാനം പെരുപ്പിച്ചു കാട്ടാനുള്ള ശ്രമങ്ങൾക്കു തടയിടാനും കഴിയും. പരീക്ഷകളിൽ കുറുക്കുവഴിയിലൂടെ വിജയം നേടാമെന്ന രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വികലചിന്തകൾക്ക് വിരാമമിടാനും കഴിയും.

എൽ. സുഗതൻ ശൂരനാട് , കൊല്ലം