Letters
പാവപ്പെട്ടവർക്കു കുറഞ്ഞ
Wednesday, October 18, 2017 1:18 PM IST
കാറുള്ളവർ എന്തു വിലയായാലും ഇന്ധനം നിറച്ചുകൊള്ളുമെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ പ്രസ്താവന ശരിതന്നെ. പക്ഷേ അതിന് ഒരു മറുവശമുണ്ട്. സാധാരണ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കാര്യമാണ് പരിതാപകരം. കിടപ്പാടം പണയപ്പെടുത്തിയും ബാങ്ക് ലോൺ തരപ്പെടുത്തിയും നിത്യച്ചെലവിനുള്ള മാർഗമെന്ന നിലയിൽ സന്പാദിച്ചതാണ് ഓട്ടോറിക്ഷകളിലധികവും. ദിവസവും ഓടിക്കിട്ടുന്ന തുകകൊണ്ട് ഇന്ധനം അടിക്കണം. ശേഷമുള്ളതിൽ നിന്ന് ബാങ്ക് ലോൺ അടയ്ക്കണം. മിച്ചമുള്ളതുകൊണ്ടു വേണം നിത്യച്ചെലവ് നടത്താൻ. മക്കളുടെ വിദ്യാഭ്യാസം, മാതാപിതാക്കൾക്കു മരുന്ന് തുടങ്ങിയ ആവശ്യങ്ങൾ വേറേ.

അതുകൊണ്ട് പാവപ്പെട്ട ഓട്ടോറിക്ഷാക്കാർക്ക് കുറഞ്ഞ നിരക്കിൽ നിശ്ചിത അളവ് ഇന്ധനം നൽകി അവരുടെ കണ്ണീരൊപ്പാൻ കൃപയുണ്ടാകണം. പാവപ്പെട്ടവന്‍റെ സംരക്ഷണം ആപ്തവാക്യമാക്കിയിട്ടുള്ള അധികാരികൾ ലക്ഷക്കണക്കിനുള്ള അർധപ്പട്ടിണിക്കാർക്ക് ചെയ്യുന്ന ഔദാര്യം വിലയ കാര്യമായിരിക്കും.

ജേക്കബ് പൊന്നാറ്റിൽ, അതിരന്പുഴ