Letters
മത്സരിക്കാൻ വിദ്യാഭ്യാസ യോഗ്യത
Thursday, December 7, 2017 12:51 PM IST
തെരഞ്ഞെടുപ്പിൽ മത്സരി ക്കുന്നവരുടെ കാര്യത്തിൽ വളരെ പ്രശംസാർഹമായ ഒരു തീരുമാനമാണ് ഹരിയാന സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. അവിടെ പത്താം ക്ലാസ് പാസായവർക്കു മാത്രമേ ഗ്രാമപഞ്ചായത്തിൽ മത്സരിക്കാൻ കഴിയുകയുള്ളു. ഇത്തരത്തിലുള്ള ഒരു നിയമം എംഎൽഎമാർ ക്കും എംപി മാർക്കും ബാധകമാക്കണമെന്നാണ് ഹരിയാന ആവ ശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യത്തി ൽ വേഗത്തിൽ തീരുമാനമെടുക്കണം, അടുത്ത ഇലക്ഷനു മുമ്പുതന്നെ. മത്സരിക്കുന്നവരുടെ വയസിന്‍റെ കാര്യത്തിലും, ഒരാൾക്ക് എത്ര പ്രാവശ്യം ഒരേ സ്ഥാനത്തേക്കു മത്സരിക്കാവുന്ന കാര്യത്തിലും കൂടെ തീരുമാ നമെടുത്താൽ കാര്യങ്ങൾ കുറച്ചുകൂടെ ശുദ്ധമാകും. കൂറുമാറ്റ നിയമവും കുറേക്കൂടി ശക്തമാക്കിയാൽ തെരഞ്ഞെടുപ്പ് രംഗം എല്ലാവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ആകും.

പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ