Letters
സംസ്ഥാന ഹോൾട്ടികൾച്ചർ മിഷനും കരാർ ജീവനക്ക
Thursday, February 16, 2017 1:54 PM IST
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളത്തിലെ 158 ഓളം കരാർ ജീവനക്കാരിൽ 58 പേരെ പിരിച്ചുവിടാൻ തീരുമാനമെടുത്ത് 622017 ൽ ഉത്തരവായി. 21122012 മുതൽ ഇതുവരെയുള്ള എല്ലാ നിയമനങ്ങളും 2017 മാർച്ച് 31 മുതൽ റദ്ദു ചെയ്തു. ശന്പളച്ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണെന്നാണു കാരണം പറയുന്നത്.

എന്നാൽ, ഇതിൽ കൂടുതൽ ജീവനക്കാരും വിഎച്ച്എസ്ഇ അഗ്രികൾച്ചർ പഠിച്ച ഫീൽഡ് അസിസ്റ്റന്‍റുമാരും ബിഎസ്‌സി പഠിച്ച ഫീൽഡ് കൺസൾട്ടന്‍റുമാരാണ്. ഇവർ രണ്ടു ബ്ലോക്കുകളിലായി 16 പഞ്ചായത്തുകൾ കയറിയിറങ്ങി കർഷകരെ കണ്ടെത്തി അതിലൂടെ കർഷകർക്ക് അർഹമായ ധനസഹായം നൽകുന്നതിനുള്ള ക്ലൈയിമുകൾ ഓഫീസിൽ എത്തിക്കുന്നു. ഈ നൽകുന്ന ധനസഹായത്തിൽനിന്ന് അഞ്ചുശതമാനം മാത്രമാണ് കരാർ ജീവനക്കാരുടെ ശന്പളവും മിഷന്‍റെ പ്രവർത്തന ചെലവും. അതായത് ഒരു കോടി രൂപയ്ക്ക് അഞ്ചു ലക്ഷം രൂപ എന്ന ക്രമത്തിൽ.

ജീവനക്കാരയ ഫീൽഡ് അസിസ്റ്റന്‍റുമാരും ഫീൽഡ് കൺസൽട്ടന്‍റുമാരും ഡ്രൈവർമാരും കഷ്ടപ്പെട്ടു ഫീൽഡിൽ പണിയെടുത്ത് നേടിവരുന്ന ഈ രൂപയിൽ 1,09,67,316 രൂപ കൃഷിവകുപ്പിൽനിന്ന് എസ്എച്ച്എമ്മിലേക്ക് ഷിഫറ്റ് ചെയ്തിട്ടുള്ള ഉദ്യോഗസ്ഥർക്കു ശന്പളമായി നൽകുന്നു. കരാർ ജീവനക്കാരുടെ വിയർപ്പിന്‍റെ വിലയാണ് കൃഷി ഉദ്യോഗസ്ഥർ ശന്പളമായി കൈപ്പറ്റുന്നത്. 31032010 ന് മുന്പ് ഈ സ്ഥാപനത്തിൽ പണിയെടുക്കുന്ന കരാർ ജീവനക്കാരും മിഷന്‍റെ പ്രവർത്തന ചെലവിനും യാതൊരു ബാധ്യതയും ഇല്ലായിരുന്നു. 31032010 ൽ അന്നത്തെ മിഷൻ ഡയറക്ടറാണ് ഉദ്യോഗസ്ഥർക്കുള്ള ശന്പളം മിഷനിൽനിന്നു നൽകാൻ സർക്കാരിൽനിന്ന് ഉത്തരവ് വാങ്ങിയത്. അതിനുശേഷം ഹോൾട്ടികൾച്ചർ മിഷന്‍റെ ചെലവിനും കരാർ ജീവനക്കാരുടെ ശന്പളവും നൽകാൻ ഫണ്ടില്ല.

ഇതിനു പരിഹാരം മിഷനിലെ കൃഷി ഉദ്യോഗസ്ഥരുടെ ശന്പളം അവരുടെ മാതൃവകുപ്പിൽനിന്ന് നൽകുന്നതാണ്. അതോടൊപ്പം തന്നെ സംസ്ഥാന ഹോൾട്ടികൾച്ചർ മിഷൻ സ്ഥിതി ചെയ്യുന്നത് വാടകകെട്ടിത്തിലാണ്. ഇതിന്‍റെ വാടക മറ്റ് ചെലവുകൾക്കുമായി 40,000 രൂപയോളം ചെലവുവരുന്നു. ഇതു പുതുതായി പണികഴിപ്പിച്ച സെക്രട്ടേറിയറ്റ് അനക്സിലോ മറ്റ് സർക്കാർ സമുച്ചയങ്ങളിലോ ആക്കുകയാണെങ്കിൽ ആ തുകയും ലാഭിക്കാൻ മിഷനു കഴിയും.

രണ്ടു ബ്ലോക്കിൽ ഒരു ഫീൽഡ് അസിസ്റ്റന്‍റ് എന്നത് മാറ്റി ഒരു ബ്ലോക്കിൽ ഒരു ഫീൽഡ് അസിസ്റ്റന്‍റ് ആക്കിയാൽ ആരെയും പിരിച്ചുവിടാതെ തന്നെ അന്പതോളം ഫീൽഡ് അസിസ്റ്റന്‍റുമാരെ എടുക്കാം. അവർക്ക് നൽകേണ്ട ശന്പളവും മിഷൻ ഫണ്ടിൽനിന്നുതന്നെ ലഭിക്കുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളുടേതുപോലെ ഇവിടെയും നല്ല രീതിയിൽ കാർഷിക വിപ്ലവം കാഴ്ചവയ്ക്കാൻ കഴിയും.

കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ എംപ്ലോയീസ് ഫെഡറേഷൻ