Letters
കാരുണ്യത്തിന്‍റെ വറ്റുന്ന ഉറവകൾ
Friday, February 17, 2017 1:32 PM IST
കാരുണ്യ ചികിത്സാ സഹായപദ്ധതി നിർത്തലാക്കി സമഗ്ര ആരോഗ്യ ചികിത്സാ പദ്ധതിയിൽ ല‍യിപ്പിക്കാനുള്ള ഗവൺമെന്‍റ് നീക്കം വളരെ നിർഭാഗ്യകരമാണ്. യുഡിഎഫ് ഗവൺമെന്‍റ് നടപ്പിലാക്കിയ പ്രധാനപ്പെട്ട “പതാകാ നൗക’’ പദ്ധതിയായിരുന്നു കാരുണ്യ ചികിത്സാ പദ്ധതി. വേണ്ടത്ര ആലോചനയോടെയാണോ ഈ പദ്ധതി നിർത്തലാക്കാൻ തീരുമാനിച്ചതെന്നും യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ച് നടപ്പിലാക്കിയ ഈ പദ്ധതി നിർത്തലാക്കുന്നതിനു മന്ത്രിസഭയുടെ അനുമതിയോടെയാണോ എന്നും ഇനിയും വ്യക്തമല്ല.

യുഡിഎഫിന്‍റെ അഞ്ചുവർഷക്കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസന്പർക്ക പരിപാടിയിലടക്കം 897 കോടിയോളം രൂപ പാവപ്പെട്ടവർക്കു ചികിത്സാ സഹായം നൽകിയ “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി’’ ഏതാണ്ടു മൃതപ്രായത്തിലാണ്. എംഎൽഎമാരുടെ ശിപാർശയും വരുമാനചികിത്സാ രേഖകളും സഹിതം സഹായത്തിന് അപേക്ഷിച്ചാലും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു ലഭിക്കുന്ന മറുപടി “തുടർനടപടികൾക്കായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് അപേക്ഷ അയയ്ക്കുന്നു’’ എന്നാണ്. വില്ലേജ് ഓഫീസിൽനിന്നു റിപ്പോർട്ട് ലഭിച്ച് അപേക്ഷയിൽ അന്തിമതീരുമാനം ഉണ്ടാകുന്പോഴേയ്ക്കും രോഗി ജിവിച്ചിരുന്നാൽ അത്രയും ഭാഗ്യം.

ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ നിർദേശപ്രകാരം മന്ത്രിസഭ വിശദമായി പരിശോധിച്ച് യുഡിഎഫ് ഗവൺമെന്‍റ് നടപ്പിലാക്കിയ കാരുണ്യ ചികിത്സാ സഹായപദ്ധതി ഗവൺമെന്‍റിന് ഒരു പൈസ പോലും സാന്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒന്നായിരുന്നില്ല. ലോട്ടറി വരുമാനത്തിൽനിന്നു നിശ്ചിത സംഖ്യ മാറ്റിവച്ചാണ് ഈ പദ്ധതി നടപ്പിലാക്കിവന്നത്. എപിഎൽ / ബിപിഎൽ വ്യത്യാസമില്ലാതെ ലോട്ടറി ഓഫീസിൽ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷകൊടുത്താൽ അവരുടെ ശിപാർശ പ്രകാരം കക്ഷിരാഷ്‌ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാ അപേക്ഷകർക്കും മൂന്നുലക്ഷം രൂപ വരെയും പ്രത്യേക കേസിൽ അതിൽ കൂടുതലും കാരുണ്യപദ്ധതിയിലൂടെ സഹായം നൽകിവന്നു. യുഡിഎഫിന്‍റെ അഞ്ചുവർഷക്കാലം 1.42 ലക്ഷം പേർക്ക് 1200 കോടിയിലേറെ രൂപ കാരുണ്യപദ്ധതിയിൽ സഹായം നൽകി.

2016 മാർച്ച് ഒന്നിനുശേഷം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന കാലയളവിൽ മാത്രമാണു സഹായധന വിതരണം നിർത്തിവച്ചത്. തുടർന്നു ഭരണത്തിലേറിയ എൽഡിഎഫ് ഗവൺമെന്‍റ് ഈ പദ്ധതിക്കു ഫണ്ടു മാറ്റിവയ്ക്കാൻ താത്പര്യം കാണിക്കാതിരുന്നതുമൂലം കുടിശിക 884 കോടി രൂപ കവിഞ്ഞു. ലോട്ടറി വരുമാനത്തിൽനിന്നു ഫണ്ട് അനുവദിച്ചു കുടിശിക തീർക്കുന്നതിനു പകരം ആ പേര് പറഞ്ഞു പദ്ധതിതന്നെ ഇല്ലാതാക്കുന്നതു മിതമായ ഭാഷയിൽ പറഞ്ഞാൽ അതിക്രൂരമാണ്. മുഖ്യമന്ത്രി അറിഞ്ഞുതന്നെയാണോ ഈ തീരുമാനമെടുത്തതെന്ന കാര്യം ഇനിയും അറിവായിട്ടില്ല.

വിനിയോഗ സർട്ടിഫിക്കറ്റ് ലഭിക്കാനോ ശരിയായ രീതിയിൽ തുക വിനിയോഗിക്കാനോ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതു കണ്ടെത്തി പരിഹാരം കാണുകതന്നെ വേണം. ഇതിനായി പ്രത്യേകമായ മോണിറ്ററിംഗ് സംവിധാനം ഉണ്ടാകുകയും വേണം. അല്ലാതെ ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതി നിർത്തലാക്കുകയല്ല വേണ്ടത്. “തലവേദയ്ക്കുള്ള ചികിത്സ തലവെട്ടിക്കളയൽ’’ അല്ലല്ലോ.

കാൻസർ, ഹൃദ്രോഗം, ഹീമോഫീലിയ, വൃക്കമാറ്റിവയ്ക്കൽ തുടങ്ങി ഏറെ പണച്ചെലവുള്ള രോഗ ചികിത്സയ്ക്കാണ് രേഖകൾ പരിശോധിച്ചു കാരുണ്യയിൽനിന്നു സഹായം നൽകിവന്നത്. മരണം മുന്നിൽ കാണുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് പണമില്ലാതെ വിധിയെ പഴിച്ചു കഴിയേണ്ടിവരുന്ന ഹതഭാഗ്യരും നിരാശ്രയരും നിരാലംബരുമായ രോഗികളോട് അല്പം കാരുണ്യം കാണിക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്‍റിനില്ലേ‍? കടുത്ത വേനലിൽ വരൾച്ചയുടെ കാഠിന്യം മൂലം ജലത്തിന്‍റെ ഉറവകൾപോലും വറ്റുന്നതുപോലെ നമ്മുടെ മനസിൽ കാരുണ്യത്തിന്‍റെ ഉറവകൾ വറ്റുകയാണോ?

കെ.സി. ജോസഫ് എംഎൽഎ