Letters
പോ ലീസുകാരും മനുഷ്യരല്ലേ?
Sunday, February 19, 2017 10:14 AM IST
സമരങ്ങളുടെ വേലിയേറ്റമുള്ള നമ്മുടെ നാട്ടിൽ എവിടെ എന്തു പ്രശ്നമുണ്ടായാലും കുറ്റമെല്ലാം പോലീസിന്‍റെ തലയിൽ വച്ചുകെട്ടുന്ന രീതി പണ്ടേയുള്ളതാണ്. പോലീസിന്‍റെ അതിക്രമം, നരനായാട്ട് എന്നൊക്കെ പറഞ്ഞ് പോലീസിനെ കടന്നാക്രമിക്കുന്ന പ്രവണത പരിശോധിക്കണം.

ഓരോ സമരത്തിലും പങ്കെടുക്കുന്ന ആയിരക്കണക്കിനു പ്രവർത്തകരുടെയും വിദ്യാർഥികളുടെയും രോഷാകുലമായ കൈയേറ്റശ്രമങ്ങളെ ചെറുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന പോലീസുകാരെപ്പറ്റി സഹതാപത്തോടെ ചിന്തിക്കണം. സ്റ്റേറ്റിന്‍റെ സ്വത്ത് അതിക്രമിക്കപ്പെടാതിരിക്കാൻ ഉള്ള ബലംവച്ച് നേരിടുന്ന അവരിൽ അപൂർവം ചിലർ ഗതിഭ്രംശം ഉള്ളവരാകാം. എന്നാൽ, ഭൂരിഭാഗം പേരും ഏൽപിച്ച ചുമതല ആത്മാർഥമായി ചെയ്യാൻ മനസുള്ളവരാണ്.

കേരളത്തിൽ ഈയിടെ നടന്ന തിരുവനന്തപുരം ലോ അക്കാദമി സമരം, തൃശൂർ ജില്ലയിലെ പാന്പാടി നെഹ്റു കോളജ് സമരം എന്നിവയിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നവർ ആ സംഭവങ്ങളുടെ മൂലകാരണത്തെപ്പറ്റി അന്വേഷിക്കുകയോ അതിനു കാരണക്കാരായവരുടെ ദുഷ്ചെയ്തികൾ കണ്ടെത്തുകയോ ചെയ്യാതെ, അതിക്രമം കാണിക്കുന്നവരെ ശക്തമായി നേരിടുന്ന പോലീസുകാരെ അന്വേഷിക്കുന്ന വിധത്തിൽ പ്രസ്താവനകൾ കൊടുത്തത് അപലപനീയമാണ്.

ഒരുദിവസത്തിന്‍റെ എല്ലാ മണിക്കൂറുകളിലും അലർട്ട് ആയിരിക്കുന്ന പോലീസുകാർക്കും വീടുണ്ട്, വീട്ടുകാരുണ്ട്, അമ്മയും അച്ഛനും ഭാര്യയും മക്കളുമുണ്ട്. ഇവരുടെയൊക്കെ വിവിധ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ള ചുമതലയുമുണ്ട്. പോലീസ് സേനയുടെ ആത്മവീര്യം തകരാനിടനൽകരുത്.

ജോബ് സ്രായിൽ, അമലനഗർ, തൃശൂർ