Letters
നേതാക്കളേ, ഇതുതന്നെയോ യഥാർഥ ഭരണസുഖം?
Sunday, February 19, 2017 10:16 AM IST
"ഭരിക്കുന്ന സുഖം നിനക്കും ഭരിക്കപ്പെടാത്ത സുഖം അവർക്കും ഉണ്ടാകട്ടെ. നീ വിനീതനാണ്. എങ്കിലും ഏറെ വിനയം നന്ന്. കാമക്രോധങ്ങൾ കൈവിട്ടു ജിതേന്ദ്രിയൻ എന്നഭിമാനിക്കാൻ ശീലിക്കണം. സ്വന്തം മനസിനെ കീഴടക്കുക. സാമ്രാജ്യങ്ങൾ നിനക്കു മുന്നിൽ സ്വയം കീഴടങ്ങും'.

സി.എൻ. ശ്രീകണ്ഠൻ നായരുടെ "സാകേതം' എന്ന നാടകത്തിൽ ദശരഥ മഹാരാജാവ് ശ്രീരാമനു നൽകുന്ന ഉപദേശമാണിത്. അയോധ്യയുടെ രാജാവായി ശ്രീരാമൻ അഭിഷേകം ചെയ്യപ്പെടേണ്ടതിന്‍റെ തലേ രാത്രിയാണു സന്ദർഭം.

നല്ലഭരണം, ഉത്തമനായ ഭരണാധികാരി എന്നിവയെ സംബന്ധിച്ച എത്രയോ മഹത്തായ ദർശനമാണ് ഈ ചെറു വാക്യത്തിലുള്ളത്. നീതിയും സമാധാനവും സുരക്ഷിതത്വവും പുലരുന്ന സമൂഹത്തിൽ ജീവിക്കുന്ന ഏറ്റവും സാധാരണക്കാരനായ ഒരുവന്‍റെ മുഖത്തു വിരിയുന്ന സംതൃപ്തിയുടെ പുഞ്ചിരിയാണ് ഒരു നല്ല ഭരണാധികാരിക്കു കിട്ടേണ്ട ഏറ്റവും വലിയ സമ്മാനവും സുഖവുമെന്ന് ഇതു നമ്മെ ഓർമിപ്പിക്കുന്നു.

ഭരണത്തിന്‍റെ സുഖം ഒരിക്കലറിഞ്ഞാൽ അതു നിലനിർത്താനും കൈവിട്ടുപോയെങ്കിൽ തിരിച്ചുപിടിക്കാനും ഭരണചക്രം തിരിക്കാൻ കിട്ടുന്ന കാല‍യളവുകളെ എല്ലാ അർഥത്തിലും "വേണ്ട രീതിയിൽ' ഉപയോഗിക്കാനും കക്ഷികളും നേതാക്കളും കൈയും മെയ്യും മറന്നുപോരാടുന്ന അരങ്ങായി രാഷ്‌ട്രീയം മാറിയപ്പോൾ പ്രജകൾ കരഞ്ഞും കൈയടിച്ചും കഴിയേണ്ട വെറും പ്രേക്ഷകർ മാത്രമായിപ്പോയോ എന്നാണു സംശയം.

ജനത്തിന്‍റെ അടിസ്ഥാനപരമായ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞു പരിഹരിക്കുന്പോഴുണ്ടാകുന്ന സാധാരണ സുഖങ്ങളേക്കാൾ സമസ്തമേഖലകളിലും "എന്‍റെ ഭരണ'ത്തിന്‍റെ മുദ്രചാർത്താനുള്ള വ്യഗ്രതയാണ് നേതാക്കളെയും അവർവഴി ഒരു ജനതയേയും പലപ്പോഴും വിഷമവൃത്തത്തിലാക്കുന്നത്.

പ്രധാനമന്ത്രിയുടെ നോട്ടുനിരോധനവും "മഴക്കോട്ടു' പ്രയോഗവും മുഖ്യമന്ത്രിയുടെ "ഏതോ പിള്ള' പ്രസ്താവനയുമെല്ലാം ഈ യാഥാർഥ്യത്തിന്‍റെ ഭിന്നമുഖങ്ങളെയാണു പ്രതിഫലിപ്പിക്കുന്നത്. "ഒരു മഹാ രാഷ്‌ട്രത്തെ ഭരിക്കുന്നതു ചെറുമീനുകളെ പാകംചെയ്യുന്നതുപോലെയാണ്. കൂടെക്കൂടെ ഇളക്കരുത്. അവ കലങ്ങിപ്പോകും.'

ഭരണപരിഷ്കാരങ്ങൾ സാധാരണ ജനങ്ങൾക്കു ബുദ്ധിമുട്ടാകാത്ത തരത്തിൽ എത്ര കരുതലോടെയും സൂക്ഷ്മതയോടെയുമാണു നടപ്പാക്കേണ്ടതെന്ന് 2500 വർഷങ്ങൾക്കു മുന്പ് ലാവോത്സു എന്ന ചൈനീസ് ചിന്തകൻ അന്നത്തെ ഭരണകർത്താക്കളെ പഠിപ്പിച്ചതോർക്കുക. ഉത്തരം നൽകാനാവാത്ത ഒരുപിടി ചോദ്യങ്ങളിൽനിന്നു കൗശലപൂർവം തെന്നിമാറി നോട്ടുനിരോധനം ഡിജിറ്റൽ ഇന്ത്യയിലേക്കു ചുവടുറപ്പിക്കുന്പോൾ ബാങ്കിലെ, ക്യൂവിൽ കുഴഞ്ഞുവീണു മരിച്ച 158 "ചെറുമീനു'കളിൽനിന്നു പഠിക്കാൻ നമ്മുടെ ഭരണകർത്താക്കൾക്കു യാതൊന്നുമില്ലേ?

പൊതുപ്രവർത്തകർ ഏതെങ്കിലുമൊരു തീരുമാനം നടപ്പിലാക്കുന്നതിനു മുന്പ് അവർ കണ്ടിട്ടുള്ളതിൽവച്ചേറ്റവും ദരിദ്രനും നിസഹായനുമായ ഒരു മനുഷ്യന്‍റെ മുഖം മനസിൽ കാണട്ടെ എന്നു തീർപ്പുകല്പിച്ച രാഷ്‌ട്രീയക്കാരനായിരുന്നല്ലോ, ഗാന്ധിജി. "ഒരു ഇന്ത്യൻ പ്രണയകഥ'യിലെ അയ്മനം സിദ്ധാർഥനെപ്പോലെ ഫ്ലക്സുകളിലും ‘മീഡിയ'കളിലും പതിയേണ്ട സ്വന്തം മുഖത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലാണ് പുതുതലമുറ രാഷ്‌ട്രീയത്തിലെ ഒരു വിഭാഗമെന്നതാണു വാസ്തവം.

കൂട്ട സ്ഥലംമാറ്റങ്ങൾ, സ്ഥാപനങ്ങളുടെ തലപ്പത്തെ അഴിച്ചുപണികൾ, തൊപ്പി തെറിപ്പിക്കലുകൾ, സ്ഥാനമാനങ്ങളുടെ വീതംവയ്പുകൾ, വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന കുതിരകയറ്റങ്ങൾ... കഴിഞ്ഞ കുറേ സംവത്സരങ്ങളായി കേരളം പതിവായി കാണുന്ന ഭരണമാറ്റ ദൃശ്യങ്ങളാണല്ലോ ഇവ. ഇത്തവണ ഐഎഎസ് ഐപിഎസ് മല്ലയുദ്ധം അല്പംകൂടി ആവേശം നിറച്ചെന്നുമാത്രം. ഭരണകർത്താക്കളേ, നേരമുണ്ടെങ്കിൽ ഒന്നു ചിന്തിക്കണേ. യഥാർഥ ഭരണസുഖം ഇക്കാണുന്നതൊക്കെയാണെന്നാണോ പിന്നാലെ വരുന്നവർ പഠിച്ചെടുക്കേണ്ടത്?

സിജു ജോസഫ് അസിസ്റ്റന്‍റ് പ്രഫസർ, സെന്‍റ് തോമസ് കോളജ്, പാലാ