Letters
യുവതീയുവാക്കൾക്ക് എന്തുമാകാമോ?
Monday, March 20, 2017 10:59 AM IST
കൊച്ചി മറൈൻഡ്രൈവ് നടപ്പാതയിൽ ശിവസേനക്കാർ യുവതീയുവാക്കളെ അടിച്ചോടിച്ച സംഭവമാണ് ഈ കത്തിനാധാരം. ശിവസേനക്കാർ ചെയ്തതു തെറ്റുതന്നെയാണ്. കാരണം അവരുടെ അധികാരപരിധിയിൽ വരുന്ന കാര്യമല്ല അവർ ചെയ്തത്. എങ്കിലും ഈ സന്ദർഭത്തിൽ ചില ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ മകളോ സഹോദരിയോ ഒരന്യ യുവാവിന്‍റെ കൂടെ ബീച്ചിലും മറ്റും കറങ്ങി നടക്കുന്നതും കുടക്കീഴിലിരുന്ന് പ്രേമ സല്ലാപത്തിലേർപ്പെടുന്നതും കണ്ടാൽ നിങ്ങൾ എന്തു ചെയ്യും? ഈയൊരു സംസ്കാരം നമ്മുടെ നാട്ടിലും വരണം എന്നാണോ ആഗ്രഹം? സ്വന്തം കാര്യത്തിൽ ഒരു നിലപാടും മറ്റുള്ളവരുടെ കാര്യത്തിൽ മറ്റൊരു നിലപാടും സ്വീകരിക്കുന്ന നമ്മൾതന്നെയല്ലേ എല്ലാ പ്രശ്നങ്ങൾക്കും കാരണം?

ഞാനൊരു സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. കഴിഞ്ഞവർഷം എനിക്കുണ്ടായ ഒരനുഭവം കൂടി ഇവിടെ കുറിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ ഞങ്ങൾ അധ്യാപകർ ഒരു ഏകദിന സ്റ്റാഫ് ടൂർ സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം നാലുമണിയോടുകൂടി തലശേരിക്കടുത്തുള്ള ഒരു ബീച്ചിൽ ഞങ്ങൾ എത്തി. പ്രവേശന ഫീസ് നൽകി ബീച്ചിൽ പ്രവേശിച്ച ഞങ്ങൾ ഞെട്ടിപ്പോയി. ചുറ്റും നോക്കിയപ്പോൾ കണ്ടത് ഓരോ സ്ഥലങ്ങളിലിരുന്ന് പ്രേമകേളികളിലേർപ്പെടുന്ന പ്രണയ ജോഡികളെയായിരുന്നു. അവർ ഏതോ സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നും വന്ന വിദ്യാർഥികളായിരുന്നു.

യുവതീയുവാക്കൾക്ക് എന്തും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്നത് നല്ലതാണോ എന്ന കാര്യം പൊതുസമൂഹം ചർച്ച ചെയ്യണം. പൊതുസ്ഥലങ്ങളിലിരുന്നു പ്രേമകേളികളിലേർപ്പെടുന്നതു നാം കാലാകാലങ്ങളായി കാത്തുസൂക്ഷിച്ചുപോരുന്ന സംസ്കാരത്തിനു ചേരുന്നതാണോ എന്നു ചിന്തിക്കണം.

ഇക്കാര്യത്തിൽ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ചില ഉറച്ച തീരുമാനങ്ങൾ ഉണ്ടാവുകയും വേണം. ഇല്ലെങ്കിൽ കണ്ണിൽ കാണുന്നവരൊക്കെ നിയമം കൈയിലെടുക്കുകയും പോലീസിന്‍റെ ജോലി ഏറ്റെടുക്കുകയും ചെയ്യും. അത് നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കൽ