Letters
രോഗികളെ ബലിയാടാക്കരുത്
Thursday, March 23, 2017 10:55 AM IST
സർക്കാരാശുപത്രികൾ പട്ടിണിപ്പാവങ്ങൾക്ക് ആശ്രയിക്കാവുന്ന സ്ഥാപനങ്ങളാ‍യാണ് അറിയപ്പെടുന്നത്. സംസ്ഥാന വരുമാനത്തിന്‍റെ വളരെ ചെറിയ ഒരു വിഹിതം മാത്രമാണ് ആരോഗ്യരംഗത്തിനായി സർക്കാർ ചെലവഴിക്കുന്നത്. അതിന്‍റെ നല്ലൊരു പങ്കും പ്രായോഗികമല്ലാത്ത കുറെ ഉപകരണങ്ങൾ വാങ്ങാനും നിലവാരമില്ലാത്ത മരുന്നുകളും മറ്റും വാങ്ങി അതിൽനിന്നു കമ്മീഷൻ പറ്റാനായിട്ടുമാണു വിനിയോഗിക്കുക.

ആശുപത്രിയിലെ ഡോക്ടർമാർ അടക്കമുള്ളവരുടെ എണ്ണം നിശ്ചയിച്ചത് അരനൂറ്റാണ്ടിനു മുന്പാണ്. രോഗികൾ നൂറുമടങ്ങ് വർധിച്ചിട്ടും ജീവനക്കാരുടെ എണ്ണം കൂടിയില്ല. തസ്തികകളിൽ പാതിയിലേറെയും ഒഴിഞ്ഞുകിടക്കുന്നു. ഉള്ളവർതന്നെ നേരേചൊവ്വേ പണിയെടുക്കുന്നില്ല. കൂനിന്മേൽ കുരുവെന്നപോലെയാണു ഇടയ്ക്കിടെയുള്ള പണിമുടക്കുകൾ.
സർക്കാർ മെഡിക്കൽ കോളജിൽ പഠിക്കുന്നവർ മൂന്നുവർഷം സർക്കാർ സേവനം നടത്തണമെന്നതു മിതവും ന്യായവുമായ കാര്യമാണ്. പിജിയോ സൂപ്പർ സ്പെഷാലിറ്റിയോ സർക്കാർ സൗകര്യമുപയോഗിച്ച് പഠിക്കുന്നവർ ഉടൻതന്നെ സ്വകാര്യമേഖലയിൽ പോയി വെട്ടിപ്പിടിക്കാൻ വെപ്രാളം കാണിക്കുന്നത് ശരിയല്ല.

പുന്തലത്താഴം ടി. സുരേഷ് ബാബു, പാലോട്ടുകോണം, തിരുവനന്തപുരം