Letters
എല്ലാവരും ഡോക്ടർമാരും എൻജിനിയർമാരും ആകേണ്ടതുണ്ടോ‍‍?
Thursday, March 23, 2017 10:56 AM IST
വിദ്യാഭ്യാസത്തിനു കാതലായ ചില ലക്ഷ്യങ്ങളുണ്ട്. ജീവിത ആയോധനത്തിനു വിവിധ വിഷയങ്ങളിലൂടെ ഒരു വിദ്യാർഥിക്ക് ആവശ്യമായ പരിശീലനം നൽകുക. കൂടാതെ ഒരു നല്ല പൗരനായി വളരാനുള്ള പൗരബോധം, ധാർമിക ചിന്തകൾ എന്നിവയും ലഭ്യമാക്കുക. എന്നാൽ, ഇന്നു വിദ്യാർഥിജീവിതം വളരെ മത്സരപൂർണമാണ്. എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളെ പ്ലസ്ടു കഴിഞ്ഞാൽ എൻജിനിയറിംഗ്, മെഡിസിൻ എന്നിവയ്ക്കുള്ള എൻട്രൻസ് കോച്ചിംഗിനു വിടുന്നു. പിന്നീട് എൻജിനിയറിംഗ് /മെഡിക്കൽ കോളജിൽ പ്രവേശനം ഉറപ്പുവരുത്തുന്നു.

എല്ലാ വിദ്യാർഥികൾക്കും പഠിക്കാനുള്ള ബുദ്ധിനിലവാര (ഐക്യു) വികാസം ഒരുപോലെയല്ല. കൂടാതെ ഓരോ വിദ്യാർഥിക്കും തനതായ അഭിരുചികളും പാടവങ്ങളുമുണ്ട്. അതു കണക്കിലെടുക്കാതെയാണു പല മാതാപിതാക്കളും മക്കൾക്ക് എൻജിനിയറിംഗ്/മെഡിക്കൽ കോളജിൽ പ്രവേശനത്തിനു ശ്രമിക്കുന്നത്. എന്നാൽ, പല വിദ്യാർഥികൾക്കും കോഴ്സ് വിജയപ്രദമായി പൂർത്തിയാക്കാൻ കഴിയുന്നില്ല. 45 വർഷത്തെ സാങ്കേതിക പഠനത്തിന് 68 വർഷം വേണ്ടിവരുന്നു.

2016 ലെ ഒരു കണക്കനുസരിച്ചു പ്ലസ്ടു ജയിക്കുന്ന വിദ്യാർഥികളിൽ 71 ശതമാനം എൻജിനിയറിംഗ് വിദ്യാഭ്യാസം ആഗ്രഹിക്കുന്നു. 17 ശതമാനം വിദ്യാർഥികൾ വൈദ്യശാസ്ത്ര പഠനത്തിന് ആഗ്രഹിക്കുന്നു. ബാക്കിയുള്ള വിദ്യാർഥികൾ വിവിധ സാങ്കേതിക വിഷയങ്ങൾക്കോ ഡിപ്ലോമ കോഴ്സുകൾക്കോ പോകുന്നു. എൻജിനിയറിംഗ്, മെഡിസിൻ എന്നിവയ്ക്കു പോകേണ്ട വിദ്യാർഥികൾ തങ്ങളുടെ അഭിരുചിയും താത്പര്യവും കാലേകൂട്ടി ഒരുക്കേണ്ടിയിരിക്കുന്നു. ഏഴാംക്ലാസ് മുതൽ വിദ്യാർഥികളെ അഭിരുചിയും ബുദ്ധിപാടവും അനുസരിച്ച് അധ്യാപകർ വിവിധ വിഷയങ്ങളിൽ ആവശ്യമായ കൗൺസലിംഗ് കൊടുത്തു തയാറാക്കേണ്ടിയിരിക്കുന്നു.

ഇപ്പോൾ പ്ലസ്ടു കഴിഞ്ഞ മിക്ക വിദ്യാർഥികളും എൻജിനിയറിംഗ്, മെഡിസിൻ പ്രവേശനത്തിനായി കോൺസൻട്രേഷൻ ക്യാന്പുകളിലെന്നപോലെ അശ്രാന്തപരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഇവരിൽ സമർഥരായവർക്ക് സർക്കാർ എൻജിനിയറിംഗ്/മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുന്നു. മറ്റു പലരും അഭിരുചിയും മാർക്കുമില്ലെങ്കിലും സ്വാശ്രയ കോളജുകളിൽ മാനേജ്മെന്‍റ് ക്വോട്ടയിൽ എത്തുന്നു.

എല്ലാ ക്ലാസുകളിലും കണക്കിനും ശാസ്ത്രവിഷയങ്ങളിലും 95 ശതമാനം മാർക്കു ലഭിച്ചവർ മാത്രം എൻജിനിയറിംഗ് വിദ്യാഭ്യാസത്തിനു പോകുന്നതാണ് ഉചിതം. ജീവശാസ്ത്രത്തിനും ഭൗതികശാസ്ത്രങ്ങൾക്കും 90 ൽ കുറഞ്ഞവർ മെഡിക്കൽ കോളജിൽ പോകാൻ ആഗ്രഹിക്കേണ്ടതില്ല. ചുരുക്കത്തിൽ അഭിരുചിയും ബുദ്ധിവൈഭവും ഇല്ലാത്തവർ മാതാപിതാക്കന്മാർക്കു വഴങ്ങി എൻജിനിയറിംഗും മെഡിസിനും പഠിക്കുന്നു. അതിൽ നല്ലഭാഗം നിശ്ചിത കാലഘട്ടംകൊണ്ട് പഠനം പൂർത്തിയാക്കുന്നില്ല. പലരും പഠിച്ചിറങ്ങി ജോലി കണ്ടെത്താൻ സാധിക്കാതെ മാതാപിതാൾക്കും സമൂഹത്തിനും ഭാരമായി അവശേഷിക്കുന്നു. ഇന്നു വളരെയധികം ബിടെക് വിദ്യാർഥികൾ ബാങ്കുകളിൽ താണപദവികളിൽ ജോലിചെയ്യുന്നുണ്ട്.

സ്വാശ്രയ കോളജുകളുടെ വർധന നിലവാരം താഴ്ത്തി കഴിവ് കുറഞ്ഞ എൻജിനിയർമാരെയും ഡോക്ടർമാരെയും സൃഷ്ടിക്കാൻ കാരണമായിരിക്കുന്നു. മറ്റൊരു കണക്കനുസരിച്ച് 80 ശതമാനം ബിരുദധാരികൾ പണി ലഭിക്കാതെ അലയുന്നുണ്ട്. ഇവർ പഠനം 68 വർഷങ്ങൾകൊണ്ടാണു പൂർത്തിയാക്കുന്നത്.

എൻജിനിയറിംഗും വൈദ്യശാസ്ത്രവും പഠിച്ചാൽ ജീവിതത്തിലെ എല്ലാമായെന്നാണ് ഇന്നു പലരുടെയും ധാരണ. മറ്റു പല പഠനമേഖലകളും തുറന്നു കിടപ്പുണ്ട്. ഇന്നു വിദ്യാർഥികൾക്ക് ആവശ്യമായതിൽ കൂടുതൽ എൻജിനിയറിംഗ് കോളജുകൾ സ്വാശ്രയമേഖലയിലുണ്ട്. 40 ശതമാനത്തിൽ കുറഞ്ഞ വിജയശതമാനം കുറഞ്ഞ എൻജിനിയറിംഗ് കോളജുകൾ അടച്ചുപൂട്ടി വിദ്യാർഥികൾക്കു മറ്റു സ്ഥലങ്ങളിലേക്കു ടിസി കൊടുക്കണമെന്ന് ഈയടുത്തകാലത്ത് ഹൈക്കോടതിവിധിയുണ്ടായി. ഈ കോളജുകൾ അടച്ചുപൂട്ടുന്നതിനു പകരം നഴ്സിംഗ്, ഫാർമസി, എൻജിനിയറിംഗ് തുടങ്ങിയ വിഷയങ്ങളിൽ ഡിപ്ലോമാ കോഴ്സുകൾ ആരംഭിക്കാൻ അനുവാദം കൊടുക്കാവുന്നതാണ്.

നമ്മുടെ സാങ്കേതിക വിദ്യാഭ്യാസം നിയന്ത്രിക്കുവാൻ വളരെ ഉന്നത അധികാരമുള്ള ഒരു സാങ്കേതിക ബോർഡ് ഉണ്ടാക്കേണ്ടതുണ്ട്. ഈ ബോർഡ് ശിപാർശ ചെയ്യാതെ ഒരു സ്വാശ്രയകോളജുപോലും ഉണ്ടാകാൻ പാടില്ല.

നിലവാരംകുറഞ്ഞ പല എൻജിനിയറിംഗ് കോളജുകളിലും വിദ്യാർഥിസമരം, വിദ്യാർഥിപീഡനം, അമിതമായ ഫീസ് എന്നിവ സാധാരണമാണ്. സമർഥരായ വിദ്യാർഥികൾ എൻജിനിയറിംഗ്, വൈദ്യശാസ്ത്ര മേഖലകൾ വിട്ട് ശാസ്ത്രഗവേഷണ രംഗത്തേക്കു കടന്നുവരണം. ഇന്നു ശാസ്ത്രഗവേഷണരംഗം പ്രതിഭകളില്ലാതെ വലയുകയാണ്.

കെ. ജോർജ്, കുറുന്പനാടം