Letters
ക്രൈസ്തവർ: വേട്ടയാടാൻ എളുപ്പമുള്ള ഇരകൾ
Tuesday, April 18, 2017 10:36 AM IST
പശ്ചിമേഷ്യയിൽ ക്രൈസ്തവ വംശഹത്യ എന്ന ശീർഷകത്തിൽ ജോസ് ആൻഡ്രൂസ് ദീപികയിൽ എഴുതിയ പരന്പര ഹൃദയത്തിൽ ഒരു ചൂണ്ട കോർത്തുവലിക്കുന്നതുപോലുള്ള അനുഭവമാണ് സമ്മാനിച്ചത്.

പശ്ചിമേഷ്യയിലെ നിസഹായരായ ക്രൈസ്തവരുടെ അവസ്ഥ എന്താണെന്നുള്ളതിന്‍റെ യഥാർഥ ചിത്രം ലേഖകൻ വരച്ചുകാട്ടുന്നു. ആ അക്ഷരങ്ങൾക്കിടയിൽ ചോരത്തുള്ളികൾ, വാക്കുകൾക്കിടയിൽ രക്തക്കണ്ണീർ, വാക്യങ്ങൾക്കിടയിലോ ക്രൈസ്തവ രക്തം ഇറ്റുവീഴുന്ന കൊടുവാൾ.

ഇസ്മാലിയായിലെ അഭയാർഥി ക്യാന്പിലുള്ള നബില ഹാലിമിന്‍റെ വിലാപം ഒന്നുമാത്രം മതി ഐഎസ് പൈശാചികതയുടെ ക്രൂരമുഖം വെളിവാക്കാൻ. ആ പരന്പരയിൽ കണ്ട ഒരു വിവരണം. "എന്‍റെ മകന്‍റെ ശിരസിൽ മുടിയുണ്ടായിരുന്നില്ല. അത് ഉരുകിത്തീർന്നിരുന്നു. നഗ്നനായിരുന്ന എന്‍റെ മകൻ ജീവനുള്ള പന്തംപോലെനിന്ന് എരിയുകയായിരുന്നു.'ഒരമ്മയുടെ കരൾ വെന്തുരുകുന്ന വേദന. ഇതിൽഭേദം ആ അമ്മയേക്കൂടി കൊല്ലുകയായിരുന്നു എന്നു വായനക്കാരൻ പറഞ്ഞുപോകുന്ന അവസ്ഥ.

ചരിത്രത്താളുകൾ പരിശോധിക്കുന്പോൾ ക്രിസ്തുമതത്തിന്‍റെ ആരംഭം മുതൽ ഈ വംശഹത്യ നടമാടിക്കൊണ്ടിരുന്നതായി കാണാം. നീറോ ചക്രവർത്തി മുതൽ പിന്നീടങ്ങോട്ട് സ്റ്റാലിന്‍റെ റഷ്യയിലും കമ്യൂണിസ്റ്റ് ചൈനയിലും വരെ നീളുന്നു കൊലയാളിപ്പട്ടിക. എന്തുകൊണ്ട് ക്രൈസ്തവരോട് ഇങ്ങനെ എന്ന ചോദ്യത്തിന് ലേഖകൻ ഉത്തരവും നൽകുന്നു "വേട്ടയാടാൻ എളുപ്പമുള്ള ഇര'.

കൊലയാളികൾക്കുവേണ്ടിപ്പോലും പിതാവിനോട് കരുണ യാചിച്ച ദൈവപുത്രനായ ക്രിസ്തുവാണല്ലോ ക്രൈസ്തവരുടെ വഴികാട്ടി. "നിങ്ങളെ ദ്രോഹിക്കുന്നവർക്കു നന്മ ചെയ്തുകൊടുക്കുക; ഒരു ചെകിട്ടത്ത് അടിക്കുന്നവനു മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക' എന്നൊക്കെയുള്ള പ്രബോധനങ്ങളാണല്ലോ അവിടുന്നു നൽകിയത്. അവന്‍റെ അനുയായികൾ സ്വാഭാവികമായും നിരുപദ്രവികളും ശത്രുക്കളെപ്പോലും സ്നേഹിക്കുന്നവരുമായിരിക്കും.

തന്‍റെ അനുയായികളെ ഒരു ചെമ്മരിയാട്ടിൻപറ്റമായിട്ടല്ലേ യേശു വിശേഷിപ്പിച്ചത്? ചെമ്മരിയാടുകൾക്ക് ആരെയും ആക്രമിക്കാൻ അറിയില്ലല്ലോ. തണുപ്പുകാലത്തേക്കുവേണ്ട കന്പിളിയുടുപ്പിനു സ്വന്തം രോമവും പോഷണമായി പാലും ഇതു രണ്ടും ഇല്ലാതെവരുന്ന വാർധക്യകാലത്ത് തന്‍റെ മാംസവും മനുഷ്യനുവേണ്ടി ഒരു ബലിപോലെ കൊടുക്കാനും മാത്രമല്ലേ ചെമ്മരിയാടിനറിയൂ. ആർക്കും അതിനെ വേട്ടയാടാം, കൊല്ലാം, തിന്നാം. അതിനു പ്രതിഷേധിക്കാനോ പ്രതിരോധിക്കാനോ അറിയില്ലല്ലോ. ഐഎസും ഇതുതന്നെയല്ലേ ആധാരമാക്കുന്നത്.

ഒരു മനുഷ്യന്‍റെ കൺമുന്പിലിട്ട് അയാളുടെ ഭാര്യയേയും പെൺമക്കളേയും മാനഭംഗം ചെയ്യുന്നതും അതിനുശേഷം കൊലക്കത്തിക്കിരയാക്കുന്നതുമായ ദൃശ്യങ്ങൾ അരങ്ങേറുന്പോൾ എത്രയും വേഗം തന്നെ കൊന്നുകളയണമേ എന്നു മാത്രമായിരിക്കില്ലേ ഒരു കുടുംബനാഥന്‍റെ പ്രാർഥന?

പരന്പരയിലെ വിവരണങ്ങൾ അഗ്നിത്തിരകളായി വന്നിറങ്ങി മനസിനെ പൊള്ളിക്കുന്പോൾ ചില നാടൻ ചിത്രങ്ങളും മനസിൽ തെളിയുകയായി. വംശഹത്യ എന്നു പറയാനാവില്ലെങ്കിലും ഇതിനു സമാനമായ അതിക്രമങ്ങൾ ഇന്ത്യയിലും നടക്കുന്നില്ലേ? ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്‍റെ എത്രയോ ഇന്ത്യൻ ദൃശ്യങ്ങൾ നമുക്കു കാണേണ്ടിവന്നു! കാന്ധമാലിൽ നൂറുകണക്കിനു ക്രൈസ്തവരെ നിഷ്കരുണം കൊല്ലുകയും അവരുടെ കുടിലുകളും അത്താണിയായിരുന്ന ദേവാലയവും അഗ്നിക്കിരയാക്കുകയും ചെയ്ത കൊടുംക്രൂരതയെപ്പറ്റി മറ്റെന്താണു പറയേണ്ടത്‍?

ജാതിയോ മതമോ ഒന്നും പരിഗണിക്കാതെ മനുഷ്യനെ മനുഷ്യനായി മാത്രം കണ്ട് അനാഥരെയും രോഗികളെയും തെരുവുബാല്യങ്ങളെയും സ്വന്തം മഠത്തിൽകൊണ്ടുപോയി തീറ്റിപ്പോറ്റി ചികിത്സിച്ച് ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ വിശുദ്ധ മദർ തെരേസയുടെ ഉപവിപ്രവൃത്തികളെപ്പോലും തമസ്കരിക്കാനും മതംമാറ്റത്തിനുള്ള ടെക്നിക്കായി വിശേഷിപ്പിക്കാനും മുതിർന്നവരെ എന്തിനോട് ഉപമിക്കണം?

ജോ മുറികല്ലേൽ