Letters
കന്പംമെട്ടിലെ അതിർത്തിത്തർക്കം ഉടൻ പരിഹര
Monday, May 22, 2017 11:25 AM IST
ഇടുക്കി ജില്ലയിലെ ഉടുന്പൻചോല താലൂക്കിൽപെട്ട കരുണാപുരം പഞ്ചായത്തിലെ കന്പംമെട്ടിൽ തമിഴ്നാടുമായുള്ള അതിർത്തിത്തർക്കം രൂക്ഷമാണ്. റീസർവേയുടെ പേരിൽ തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥർ കേരളമണ്ണിൽ കടന്നുകയറി കല്ലുകൾ സ്ഥാപിച്ചു. കൃഷികൾ വെട്ടി നശിപ്പിച്ചു. പോലീസ്‌‌ സ്റ്റേഷന്‍റെ മുറ്റത്തും മൃഗസംരക്ഷണവകുപ്പ് ചെക്ക്പോസ്റ്റിന്‍റെ മുറ്റത്തും കല്ലുകൾ സ്ഥാപിച്ചു. കന്പംമെട്ട് പ്രദേശത്ത് അതിർത്തികളിൽ താമസിക്കുന്ന കർഷകർ ഭീതിയിലാണ്. പട്ടയമുള്ള തങ്ങളുടെ കിടപ്പാടം നഷ്‌‌ടപ്പെടുമോ എന്ന ഭയപ്പാടിലാണവർ.

കേരളത്തിലെ എക്സൈസ് വകുപ്പ് കന്പംമെട്ടിൽ പുതുതായി മൊഡ്യൂൾ കണ്ടെയ്നർ ചെക്ക്പോസ്റ്റ് സ്ഥാപിച്ചതാണ് തമിഴ്നാടിനെ പ്രകോപിപ്പിച്ചത്. ഈ ചെക്ക്പോസ്റ്റ് തമിഴ്നാട് അതിർത്തിയിലാണെന്ന് അവർ അവകാശപ്പെടുന്നു. എക്സൈസ് വകുപ്പ് റവന്യൂവകുപ്പുമായി ചർച്ച ചെയ്ത ശേഷമാണ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചത്. എന്നാൽ, റവന്യൂ ഉദ്യോഗസ്ഥർ പിന്നീടു മലക്കംമറിഞ്ഞു.

വിവിധ രാഷ്‌‌ട്രീയപാർട്ടി നേതാക്കൾ തർക്കസ്ഥലം സന്ദർശിച്ചു. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, വ്യാപാരികൾ, നാട്ടുകാർ ഒക്കെ തമിഴ്‌നാട്ടിൽ നിന്നുള്ള ആക്രമണത്തെ ഭയപ്പെട്ടാണു കഴിയുന്നത്. കന്പംമെട്ടിൽ ശക്തമായ നിലയിൽ പോലീസിനെ വിന്യസിക്കണം. അതിർത്തിത്തർക്കത്തിനു ശാശ്വതപരിഹാരം ഉണ്ടാകണം.

അഗസ്റ്റിൻ കുറുമണ്ണ്