Letters
അവശരെ അവഗണിക്കരുത്
Monday, May 22, 2017 11:26 AM IST
ഇരുപത്തഞ്ചോ മുപ്പതോ വർഷം സർക്കാർ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സേവനം ചെയ്താൽ ശന്പളവും എല്ലാ ആനുകൂല്യങ്ങളും നേടാൻ കഴിയും. കുറച്ചു നല്ലവരൊഴികെയുള്ളവർക്ക് കിന്പളവും കിട്ടുന്നു. റിട്ടയർമെന്‍റ് ആനുകൂല്യവുമായി പിരിയുന്നവർക്ക് നല്ല തുക ഫാമിലി പെൻഷൻ പ്രതിമാസം കിട്ടുന്നു. പോരായ്മകൾ നേടിയെടുക്കാൻ സംഘടനാശക്തിയുമുണ്ട്.

സർക്കാർ സൗജന്യമായ വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, വാർധക്യ പെൻഷൻ എന്നിവയ്ക്കുവേണ്ടി കാത്തിരിക്കുന്നവരുടെ ദയനീയാവസ്ഥയിലേക്ക് അധികാരികളുടെ ശ്രദ്ധ പതിയണം. രോഗികളും അവശരും നിരാലംബരുമായ ഈ വിഭാഗത്തിന് ചെറിയ തുകയാണെങ്കിലും മാസാമാസം കിട്ടിയാൽ അത്യാവശ്യം മരുന്നുകൾക്കെങ്കിലും ഉപകരിക്കുമായിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ആറുമാസമെന്നോ ഒരു വർഷമെന്നോ ഒരു കണക്കുമില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ അലംഭാവം മാറ്റണം.

കെ.എം. സെബാസ്റ്റ്യൻ, ചീരഞ്ചിറ