Letters
റബർകൃഷിയും കർഷകരും
Monday, May 22, 2017 11:27 AM IST
കർഷകരുടെ നട്ടെല്ല് ഒടിച്ചതുപോലെയാണിപ്പോൾ. റബർ ബോർഡും ഓഫീസുകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. റബർകൃഷിയും ഇനി താനെ ഇല്ലാതാകും. പകരം കപ്പ, വാഴ, ഇഞ്ചി മുതലായവയിലേക്ക് കർഷകരുടെ സത്വര ്രദ്ധ പതിയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. അനാഥമായിക്കൊണ്ടിരിക്കുന്ന റബർകൃഷിമേഖല അവസാനിച്ചുവെങ്കിലേ പാവപ്പെട്ടവന്‍റെ കണ്ണീരിനും ഒട്ടിയ വയറിനും ശാന്തി ലഭിക്കുകയുള്ളോ‍?

ജെ.എം. കോട്ടാങ്ങൽ