Letters
ഈ കൈയേറ്റങ്ങള്‍ ആരും കാണാറില്ലേ?
Monday, May 22, 2017 11:28 AM IST
ചില ദൃശ്യമാധ്യമങ്ങളുടെ അന്വേഷണാത്മക റിപ്പോര്‍ട്ടുകൾ കണ്ടാല്‍ ക്രൈസ്തവസഭയാണു ഭൂമി കൈയേറ്റങ്ങള്‍ക്കു പിന്നിലെന്നു തോന്നിപ്പോകും. കഴിഞ്ഞ ദിവസം സ്വകാര്യ വാർത്താ ചാനല്‍ പഞ്ചാലിമേട്ടിലെ കൈയേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്തയോടൊപ്പം കുരിശുമലയിലേക്കുള്ള കുരിശുകളാണു കാണിച്ചത്. എന്നാല്‍, വലിയ കൈയേറ്റങ്ങള്‍ തൊട്ടടുത്തു നടന്നിട്ട് കണ്ടില്ലായെന്നു നടിക്കുകയാണ്.

പഞ്ചാലിമേട്ടില്‍ കൈയേറ്റഭൂമിയിലുള്ള ക്ഷേത്രത്തിലേക്കു വൈദ്യുതി ലൈന്‍ വലിച്ചിരിക്കുന്നത് ഏതു വഴിയാണെന്ന് അന്വേഷിച്ചാല്‍ കൊള്ളാം. കിലോമീറ്ററുകള്‍ ദൂരത്തില്‍ വനപ്രദേശത്തുകൂടിയാണു ലൈന്‍ വലിച്ചിരിക്കുന്നത്. ഇതിന് ആരുടെയും അനുമതി ലഭിച്ചതായി രേഖകളില്‍ കാണുന്നില്ല. കൈയേറ്റ ഭൂമിയില്‍ ആര്‍ച്ച് സ്ഥാപിച്ചിരിക്കുന്നതു പോലും വാര്‍ത്താ ചാനലില്‍ കാണിക്കുന്നില്ല.

കൂടാതെ മുണ്ടക്കയം തെക്കേമല പിഡബ്ലുഡി റോഡിനു കുറുകെ ആര്‍ച്ച് സ്ഥാപിച്ചിരിക്കുന്നതും നിയമഘംഘനമല്ലേ‍‍‍‍‍? ഇതു പൊളിച്ചുമാറ്റന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയാത്തത് ആരെ സംരക്ഷിക്കാനാണെന്നു വ്യക്തമാക്കണം. വാര്‍ത്തകള്‍ തയാറാക്കുമ്പോള്‍ ഒരു വിഭാഗത്തെ ഒഴിവാക്കി മറ്റുള്ളവരുടെ മേല്‍ കുതിരകയറുന്ന ശൈലി ദൃശ്യമാധ്യങ്ങള്‍ ഒഴിവാക്കണം.

ബിനോയി കല്ലുപ്പറന്പത്ത്, പെരുവന്താനം