Letters
ബിഎസ്എൻഎൽ ഉപഭോക്താക്കളെ വട്ടംകറക്കരുത്
Monday, June 19, 2017 10:14 AM IST
മൊബൈൽ ഫോൺ വ്യാപകമാകുന്നതിനു മുമ്പ് ബിഎസ്എന്‍എൽ ലാൻഡ് ഫോൺ കണക്‌‌ഷനുവേണ്ടി എന്തിനും തയാറായി ആളുകൾ മുമ്പോട്ടു വന്നിരുന്നു. മൊബൈൽഫോൺ വ്യാപകമായതോടെ ലാൻഡ് ഫോണിന്‍റെ പ്രധാന്യം കുറഞ്ഞു.

എങ്കിലും സർക്കാർ ഓഫീസുകളിലും നഗരപ്രദേശങ്ങളിലും ഇന്നും ലാൻഡ് ഫോൺ ഉപയോഗം തുടർന്നുപോരുന്നു. ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കളുടെ ലാൻഡ്ഫോണുകൾ മിക്കവയും പ്രവർത്തനരഹിതമാണ്. മാസങ്ങളായി കേടായി കിടന്നാലും ലാൻഡ് ഫോണുകൾക്ക് ബില്ലു വന്നുകൊണ്ടിരിക്കും.

വാടകയിനത്തിലും മറ്റു ചാർജുകളിലുമായി നല്ലൊരു തുക അടയ്ക്കേണ്ടിവരുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല. അതുകൊണ്ട് ബിഎസ്എൻഎൽ ഉപഭോക്താക്കളിൽ പലരും ലാൻഡ് ഫോൺ വിഛേദിച്ചുകഴിഞ്ഞു. അഥവാ കണക്‌‌ഷൻ വിഛേദിക്കാതെ നിലനിർത്തിക്കൊണ്ടുപോകാൻ ആഗ്രഹമുള്ളവരുടെ ഫോൺ നന്നാക്കിത്തരാൻ ഉദ്യോഗസ്ഥർ താത്പര്യം കാണിക്കുന്നുമില്ല.

പി.കെ. നാരായണൻ, വാലാച്ചിറ