Letters
മരണക്കെണികളൊരുക്കുന്ന റോഡുകൾ
Wednesday, June 21, 2017 12:23 PM IST
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നു പൊതുജനങ്ങളെ ഉപദേശിക്കുന്ന അധികാരികൾ, അവരുടെ ഭാഗത്തുനിന്നു ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല എന്നത് ഒരു സത്യമാണ്. ഏതാനും നാൾ മുൻപ് എന്‍റെ ഒരു അയൽക്കാരനും കുടുംബത്തിനുമുണ്ടായ അനുഭവം പറയട്ടെ.

അദ്ദേഹം ഒരു കാറിൽ ഭാര്യയും അച്ഛനും അമ്മയും രണ്ടു കൊച്ചുകുട്ടികളുമായി പയ്യന്നൂർ വഴി തൃശൂർക്ക് പോകുകയായിരുന്നു. പുലർച്ചെ നാലരയായപ്പോൾ കണ്ണൂർ എകെജി ഹോസ്പിറ്റൽ കഴിഞ്ഞപ്പോൾ വാഹനം ഒരു ഡിവൈഡറിൽ ഇടിച്ചുകയറി കൂറേദൂരം മുമ്പോട്ടു പോയി നിന്നു. ഭാഗ്യത്തിന് ആർക്കും പരിക്കൊന്നും പറ്റിയില്ല. ഡിവൈഡറിൽ യാതൊരു അടയാളവും ഇല്ലാതിരുന്നതിനാൽ അത് കാണാൻ പറ്റാതെപോയതാണ് അപകടകാരണം.ഇതുപോലെ അടയാളമില്ലാത്ത ഡിവൈഡറുകളും ഹംപുകളും റോഡുകളിൽ ധാരാളമുണ്ട്. വേണമെങ്കിൽ ഒറ്റദിവസംകൊണ്ടു ഡിവൈഡറുകളും ഹംപുകളും അടയാളപ്പെടുത്താൻ അധികാരികൾക്കു കഴിയും. സംസ്ഥാനത്തെ റോഡുകളിലൂടെ യാത്രചെയ്യുന്പോൾ ഉണ്ടാകുന്ന മറ്റൊരു ബുദ്ധിമുട്ട് റോഡിലെ കുഴികളാണ്. ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന എത്രയോ പേരുടെ ജീവനാണു വർഷംതോറും ഇത്തരം കുഴികൾ കവർന്നെടുക്കുന്നത്. ചെറിയ തുക മുടക്കി പെട്ടെന്ന് ഈ കുഴികളൊക്കെ അടയ്ക്കാൻ അധികൃതർക്ക് സാധിക്കും. പക്ഷേ അതൊന്നും അവർ ചെയ്യില്ല.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ