Letters
അടിയന്തര നടപടി സ്വീകരിക്കണം
Thursday, June 22, 2017 11:28 AM IST
കേരളത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയാണ്. നൂറിൽപരം മനുഷ്യരെ കുരുതികൊടുത്തു കഴിഞ്ഞു. എത്രയും പെട്ടെന്നു പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുകയും പകർച്ചവ്യാധികൾ കൂടുതൽ പടരാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും വേണം. ആശുപത്രികളിൽ വരുന്ന രോഗികൾക്കു മതിയായ ശുശ്രൂഷ കിട്ടാനുള്ള ശ്രമങ്ങൾ ഉണ്ടാകണം.

ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽ കിട്ടാത്ത സ്ഥിതിയുണ്ട്. മറ്റു രോഗികളിലേക്ക് രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

ഒ.പി. നന്പീശൻ ഓരനാടത്ത്, മഞ്ചേരി