Letters
ഹർത്താൽ ആവശ്യമില്ല
Monday, June 26, 2017 10:53 AM IST
ഹർത്താലിനെതിരേയുള്ള ദീപികയുടെ മുഖപ്രസംഗം സമകാലിക പ്രസക്തവും എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യവുമായിരുന്നു. ഹർത്താലിനെതിരേ വ്യാപാരികളും ജനങ്ങളും സംഘടിക്കുകയാണ്. ജനങ്ങളെ ദ്രോഹിക്കുന്ന സമരരീതികൾ പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. ഹർത്താലിനെതിരേയുള്ള ജനമുന്നേറ്റം ജനങ്ങൾക്കു ദുരിതമുണ്ടായാലും രാഷ്‌ട്രീയം കൊണ്ടു നേട്ടമുണ്ടാക്കുന്നവർക്കുള്ള പ്രഹരമായിക്കരുതാം.

ഹർത്താൽ വിജയിക്കുന്നതു തങ്ങളുടെ ജനപിന്തുണ കൊണ്ടാണെന്ന മിഥ്യാധാരണയിൽ ഈർക്കിൽ പാർട്ടികൾ പോലും ഊറ്റം കൊള്ളുന്നു. ഹർത്താൽ ദിനത്തിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ സംരക്ഷണം നൽകാതെ നിയമപാലകർ പോലും നോക്കുകുത്തികളാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ജനങ്ങളെ ഭയപ്പെടുത്തി ദുരിതപ്പെടുത്തുന്ന പ്രവണതയ്ക്കെതിരേ വ്യാപാരികളും ജനങ്ങളും സംഘടിക്കുന്നത് ഒരു നല്ല തുടക്കമാകട്ടെ.

കെ.എം. സെബാസ്റ്റ്യൻ, ചീരഞ്ചിറ