Letters
റബർബോർഡ് പ്രതിവിധി കണ്ടെത്തണം
Sunday, August 6, 2017 11:03 AM IST
ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ മാസങ്ങൾകൊണ്ടു കിലോക്കണക്കിനു തൂക്കമുള്ള വില്പനച്ചരക്കാക്കി മാറ്റുന്നു. നെൽക്കൃഷിയും കപ്പക്കൃഷിയുടെയും വിളവെടുപ്പു കാലാവധി ഏറെക്കുറെ പകുതിയായി കുറഞ്ഞു. റബർ മരങ്ങൾ കൃഷിചെയ്താൽ ഉത്പാദനം തുടങ്ങാൻ 78 വർഷം കാത്തിരിക്കേണ്ടിവരുന്നു. ഈ കാലദൈർഘ്യം ഒഴിവാക്കാൻ നമ്മുടെ ശാസ്ത്രസാങ്കേതിക വകുപ്പും റബർ ഗവേഷണ കേന്ദ്രവും യോജിച്ച് പ്രതിവിധികണ്ടെത്താൻ സാധ്യമല്ലേ‍?

ഏബ്രഹാം അഞ്ചാനി, വാഴൂർ ഈസ്റ്റ്