Letters
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി
Thursday, October 5, 2017 11:22 AM IST
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ജനുവരി മുതൽ നടപ്പാക്കുമെന്നു പത്രത്തിൽ കണ്ടു. ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും 300 രൂപ വീതം പിരിക്കുമെന്നും പറയുന്നുണ്ട്. ഇതിന്‍റെ വിശദവിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. 360 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യം.

അംഗീകൃത ആശുപത്രികളിൽനിന്നു പണമടയ്ക്കാതെ ചികിത്സ നേടാം എന്നു പറയുന്നുണ്ട്. ഒരു പ്രദേശത്തെ ഏതെല്ലാം ആശുപത്രികളാണ് അംഗീകൃത ഗണത്തിൽപ്പെടുന്നത് എന്നു പറയുന്നില്ല. ഔട്ട്പേഷ്യന്‍റ് ചികിത്സയ്ക്കും ഇൻഷ്വറൻസ് ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതൊരു നിർബന്ധിത പദ്ധതിപോലെയാണ് തോന്നുന്നത്.

മെഡിക്കൽഷോപ്പുകളിൽനിന്നു മരുന്ന് വാങ്ങുന്നവർക്കു പദ്ധതിയുടെ പരിരക്ഷ കിട്ടുമോ എന്നറിയാൻ താത്പര്യമുണ്ട്. പദ്ധതിയിൽ മാസംതോറും പണമടയ്ക്കുകയും പണം കൊടുത്ത് മരുന്ന് വാങ്ങുകയും ചെയ്യേണ്ടിവന്നാൽ അതു ശരിയല്ല. ഉചിതമായ തീരുമാനമെടുക്കണമെന്നും വിശദമായ വിവരങ്ങൾ അറിയിക്കണമെന്നും ബന്ധപ്പെട്ടവരെ അനുസ്മരിപ്പിക്കുന്നു.

എമ്മാനുവൽ ജെ.നടുവത്താനി, പൊൻകുന്നം