Letters
വീണ്ടും ഹർത്താലോ‍?
Sunday, October 8, 2017 10:29 AM IST
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതി രെ കേരളത്തിലെ പ്രതിപക്ഷത്തിന്‍റെ ജനദ്രോഹ പരിപാടിയായ ഹർത്താൽ 16ന് അരങ്ങേറുന്നു. ഹർത്താൽ തീയതി മൂന്നു പ്രാവശ്യം മാറ്റേണ്ടി വന്നു. ഇതു കാണിക്കുന്നതു പ്രതിപക്ഷത്തിനു കേരളത്തിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി യാതൊരുവിധ രൂപവുമില്ല എന്നല്ലേ‍?

ജനദ്രോഹ ഹർത്താലുകൾക്ക് എതിരെ സമരം നയിച്ച എം.എം. ഹസനാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്‍റ് എന്നതു വിരോധാഭാസം തന്നെയാണ്. ഒരു ഹർത്താലും ഇന്നുവരെ ഒന്നിനും പരിഹാരം കണ്ടെത്തിയതായി തെളിയിക്കപ്പെട്ടിട്ടില്ല.

ആരെയാണ് ഹർത്താൽ ബാധിക്കുക? ചെറുകിട കച്ചവടക്കാർ, ദിവസക്കൂലിക്കാർ, തൊഴിലാളികൾ തുടങ്ങിയവരെ മാത്രം. ഇവരാണോ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണക്കാർ? ലീവ് എടുക്കാൻ കഴിയുന്ന ജോലി ഉള്ളവർ എല്ലാവരും ലീവ് എടുത്ത് അടിച്ചുപൊളിച്ച് ആഘോഷിക്കും. മാസങ്ങൾക്കു മുമ്പ് യാത്രയ്ക്കു ബുക്ക് ചെയ്തവർ, ആശുപത്രികളിൽ ബുക്ക് ചെയ്തവർ, രോഗികൾ ഇവരുടെയെല്ലാം ബുദ്ധിമുട്ടുകൾക്ക് ആരു സമാധാനം പറയും? ബുദ്ധിമുട്ടുകൾ സഹിച്ചു ജനം നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുമ്പോൾ ഒരു ജനദ്രോഹ പരിപാടി കൂടി അവരുടെ തലയിൽ കെട്ടിവയ്ക്കണോ എന്നു നേതാക്കന്മാർ ആലോചിക്കണം.ഹർത്താൽ ആര് നടത്തിയാലും അത് പ്രാകൃതവും മറ്റു ജനങ്ങളുടെ ജീവി ക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ്.

പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ