Letters
റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരി
Sunday, October 8, 2017 10:29 AM IST
കേന്ദ്രമന്ത്രിയായി അൽഫോൻസ് കണ്ണന്താനം തെരഞ്ഞെടുക്കപ്പെട്ടതിൽ അദ്ദേഹത്തെ അഭിനന്ദനം അറിയിക്കട്ടെ. റബർ കൃഷിക്കാരുടെ പ്രശ്നങ്ങൾ എന്താണെന്നു ബോധ്യമുള്ള ആളാണല്ലോ അദ്ദേഹം. കേരളം ഭരിച്ച മുന്നണി ഗവൺമെന്‍റുകളും കേന്ദ്രം ഭരിച്ചവരും റബർ കൃഷിക്കാരുടെ ദയനീയാവസ്ഥയ്ക്ക് ഒരു പരിഹാരവും ഉണ്ടാക്കിയിട്ടില്ല. ഓരോ അവസരത്തിലും രാഷ്‌‌ട്രീയ പാർട്ടികൾ വാചകക്കസർത്തുകൊണ്ടു ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതല്ലാതെ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും നടപ്പാക്കിയിട്ടില്ല.

റബർകൃഷികൊണ്ടു മാത്രം ജീവിക്കുന്ന ചെറുകിട നാമമാത്ര കർഷകരുടെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണ്. ബാങ്കുകളിൽ നിന്നു വായ്പയെടുത്തു തിരിച്ചടയ്ക്കാൻ വയ്യാതെ പലരും ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്നു. ആയതിനാൽ അൽഫോൻസ് കണ്ണന്താനം റബർകൃഷിക്കാരുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെയും വാണിജ്യമന്ത്രിയുടെയും ശ്രദ്ധയിൽ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കണം.

സണ്ണി തോമസ്, അറപ്പള്ളിൽ, എലിക്കുളം