Letters
വിവാഹധൂർത്ത് അവസാനിപ്പിക്കുക
Tuesday, October 10, 2017 10:56 AM IST
ലക്ഷക്കണക്കിനു ദരിദ്രനാരായണന്മാർ ഉടുതുണിക്കു മറുതുണിയില്ലാതെ നടക്കുന്ന രാജ്യത്ത് ചിലരുടെ ധൂർത്ത് അതീവദുഃഖകരമാണ്. വിവാഹം, ആദ്യകുർബാന, മാമ്മോദീസ തുടങ്ങി എന്തിനും ഏതിനും ലക്ഷങ്ങൾ ചെലവാക്കുന്നു. വിവാഹച്ചെലവിനു പണമില്ലാതെ പുര നിറഞ്ഞുനിൽക്കുന്ന എത്രയോ പെൺകുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്.
വെറുതേ ആർഭാടത്തിനും പൊങ്ങച്ചത്തിനും വേണ്ടി ചെലവാക്കുന്നതിന്‍റെ ഒരുഭാഗം സാധുക്കൾക്കായി ചെലവാക്കിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.

ബേബി സ്റ്റീഫൻ പുത്തൂർ, തൊടുപുഴ