Letters
മലിനജല നിർമാർജ
Saturday, October 14, 2017 11:00 AM IST
പൊതുകാനയിലേക്കും ജലാശയങ്ങളിലേക്കും മലിനജലം ഒഴുക്കുന്നതു സുപ്രീംകോടതി 2017 ഫെബ്രുവരി 22ലെ ഉത്തരവിലൂടെ തടഞ്ഞിരിക്കുകയാണ്. കേരളത്തിൽ സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡിനാണ് കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഉത്തരവാദിത്തം. പൊലൂഷൻ കൺട്രോൾ ബോർഡ് സംസ്ഥാനത്തെ കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെല്ലാം ഇതുസംബന്ധിച്ചുള്ള അറിയിപ്പ് നൽകിക്കഴിഞ്ഞിട്ടുണ്ട്.

സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് അടുത്ത സാന്പത്തികവർഷം മുതൽ മാലിന്യ സംസ്കരണ നിബന്ധനകൾ പാലിക്കാത്ത വീടുകൾക്കും കൊമേഴ്ഷ്യലും ഇൻഡസ്ട്രിയലുമായ സ്ഥാപനങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തനാനുമതി (ഡി ആൻഡ് ഒ) ലൈസൻസ് നൽകേണ്ടതില്ല.

അടുത്ത സാന്പത്തികവർഷം 2018 ഏപ്രിൽ ഒന്നിനേ ആരംഭിക്കുകയുള്ളൂവെങ്കിലും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടുത്ത അർധവാർഷിക ആരംഭമായ ഒക്ടോബർ ഒന്നു മുതൽ തന്നെ കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ട്രീറ്റ്മെന്‍റ് പ്ലാൻ‍്റുകൾ സ്ഥാപിച്ച് ജലഖര മാലിന്യങ്ങൾ ഉറവിടസ്ഥലത്തുവച്ചുതന്നെ (സ്വന്തം നിലയിൽ) സംസ്കരിക്കുകയോ നിർമാർജനം ചെയ്യുകയോ ചെയ്യേണ്ടതാണ്. അതിനു സാധിക്കാത്തപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായോ അവർ അധികാരപ്പെടുത്തിയിട്ടുള്ള ഏജൻസികൾ മുഖേനയോ മാലിന്യനിർമാർജനം നടത്താവുന്നതാണ്.

2018 ഫെബ്രുവരി/മാർച്ച് മാസത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നുള്ള പ്രവർത്തനാനുമതി ലൈസൻസിനായി അപേക്ഷിക്കുന്പോൾ ജലഖരമാലിന്യ സംസ്കരണം നിർമാർജനം ഏതുവിധേനയെന്നു വ്യക്തമാക്കേണ്ടിവരും. സുപ്രീംകോടതിയുടെ ഉത്തരവിനെ മറികടന്ന് (കോടതിയലക്ഷ്യത്തെ ഭയന്ന്) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിയോ ഉദ്യോഗസ്ഥരോ ഇക്കാര്യത്തിൽ അഡ്ജസ്റ്റ്മെന്‍റുകൾക്കു മുതിരാൻ സാധ്യതയില്ല.

ഇത് ഏറെ വെട്ടിലാക്കിയിരിക്കുന്നതു സംസ്ഥാനത്തെ ഹോട്ടലുകളെയും റസ്റ്ററന്‍റുകളെയുമാണ്. ഹോട്ടലുകളും റസ്റ്ററന്‍റുകളും മലിനജലം ഒഴുക്കിക്കളയാൻ ആശ്രയിക്കുന്നതു പൊതു കാനകളെയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കോടതി ഉത്തരവ് കർശനമാക്കുന്നതോടെ സംസ്ഥാനത്തെ 90 ശതമാനം ഹോട്ടലുകളും പ്രവർത്തിക്കാനാകാതെ അടച്ചുപൂട്ടേണ്ടിവരുന്ന ഒരു സ്ഥിതിവിശേഷമാണു വന്നുചേരാൻ പോകുന്നത്.

സുപ്രീംകോടതി ഉത്തരവു പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതു മാലിന്യസംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതുണ്ട്. അതിനായി സുപ്രീംകോടതി നിർദേശിച്ചിട്ടുള്ള കാലാവധിവരെ കാത്തുനിൽക്കാതെയും കക്ഷിരാഷ്‌ട്രീയം നോക്കാതെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതതു പ്രദേശത്തു മലിനജലം പൊതുകാനയിലേക്ക് ഒഴുക്കിവിടുന്ന വീടുകളുമായും സ്വകാര്യ കേന്ദ്രസംസ്ഥാന സർക്കാർ സ്ഥാപനങ്ങളുമായും സഹകരിച്ച് പൊതു മാലിന്യ നിർമാർജന കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതും, തുടർന്നുള്ള പ്രവർത്തനങ്ങൾക്കു ഭംഗം വരാതിരിക്കാൻ ശ്രമിക്കേണ്ടതുമാണ്.

ടി.വി.ആർ. വാരിയർ, തൃശൂർ