Letters
പ്രധാനമന്ത്രിയിൽനിന്നു കാ
Saturday, October 14, 2017 11:00 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നു കരുണ കാത്തുകഴിയുന്ന ആയിരങ്ങളിലൊരുവനാണു ഞാൻ. റബർ ബോർഡിൽ 36 വർഷത്തെ സേവനത്തിനു ശേഷം 58ാമത്തെ വയസിൽ ഞാൻ റിട്ടയർചെയ്തിട്ട് 18 വർഷമായി. റബർ ബോർഡിന്‍റെ പ്രവർത്തനമികവിനെയും ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനത്തിന്‍റെയും ഫലം എന്തായിരുന്നുവെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും അറിവുള്ളതാണല്ലോ.

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തു രാജ്യത്തെ റബർ കൃഷി, ഉത്പാദനം, ഉപയോഗം എന്നിവ വളരെ പരിമിതമായിരുന്നു. എന്നാൽ, അന്നത്തെ കേന്ദ്രസർക്കാരിന്‍റെ ആഹ്വാനമനുസരിച്ച് വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ നമ്മുടെ രാജ്യത്തെ റബറിന്‍റെ കാര്യത്തിൽ ഉത്പാദനക്ഷമതയിൽ ഒന്നാംസ്ഥാനത്തും ഉത്പാദനത്തിലും ഉപയോഗത്തിലും മൂന്നും നാലും സ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞു. ഈ വലിയ നേട്ടം കൈവരിക്കുന്നതിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാനും എന്നെപ്പോലുള്ള മുൻകാല ഉദ്യോഗസ്ഥരും അഭിമാനം കൊള്ളുന്നവരാണ്.

റബർ ബോർഡിൽനിന്നു വിരമിച്ച്, വാർധക്യകാലം വലിയ പ്രാരാബ്ധമില്ലാതെ ജീവിക്കാൻ പിൻബലം നൽകിയിരുന്നതു കേന്ദ്രസർക്കാർ നൽകിയിരുന്ന പെൻഷനും കാലാകാലങ്ങളിൽ നടപ്പാക്കുന്ന പെൻഷൻ വർധനയും ആറു മാസത്തിലൊരിക്കൽ നൽകിയിരുന്ന ഡിഎ വർധനയും വൈദ്യസഹായ ആനുകൂല്യങ്ങളുമായിരുന്നു. നിലവിലുള്ള ജീവനക്കാർക്കു നൽകിയിരുന്നതിനൊപ്പംതന്നെ പെൻഷൻകാരായ ഞങ്ങൾക്കും ഒരു തടസവുമില്ലാതെ ലഭിച്ചിരുന്നു. അതുകൊണ്ടു വലിയ പരാതികളൊന്നുമില്ലാതെ സംതൃപ്തരായി കഴിഞ്ഞിരുന്നു.എന്നാൽ, 2016 ജനുവരി മുതൽ നടപ്പാക്കിയ ആറാം ശന്പള കമ്മീഷൻ ശിപാർശ ചെയ്ത ആനുകൂല്യങ്ങൾ റബർബോർഡിലെ പെൻഷൻകാരായ ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനെതിരേ റബർബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വഴി മുട്ടാത്ത വാതിലുകളില്ല. ഏറെ നിവേദനങ്ങൾ അധികാരസ്ഥാനങ്ങളിൽ സമർപ്പിക്കുകയും ചെയ്തു. പക്ഷേ ആരും കണ്ണുതുറക്കുകയോ കരുണ കാണിക്കുകയോ ചെയ്തില്ല.

റബർ ബോർഡിൽനിന്നു പെൻഷൻ പറ്റി കഴിയുന്നത് ആയിരത്തിൽ കവിയാത്ത ആളുകൾ മാത്രമാണ്. ഇതിൽ ഏറെപ്പേരും ജീവിതാന്ത്യത്തിന്‍റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നവരുമാണ്. അങ്ങനെയുള്ള ഞങ്ങളോട് കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ഇത്ര ക്രൂരമായി പെരുമാറുന്നത്? ഒരുതെറ്റും ഞങ്ങൾ ചെയ്തിട്ടില്ലല്ലോ. നമ്മുടെ രാജ്യത്തെ റബറിന്‍റെ കാര്യത്തിൽ സ്വയംപര്യാപ്തതയിൽ എത്തിക്കാൻ ഞങ്ങളുടെ അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനത്തിനു കഴിഞ്ഞു എന്ന നല്ലകാര്യം മാത്രമല്ലേ ഞങ്ങൾ ചെയ്തിട്ടുള്ളൂ?

നരേന്ദ്ര മോദിയുടെ അടുത്ത് ഞങ്ങളോടു കരുണ കാണിക്കാൻ മന്ത്രി അൽഫോൻസ് കണ്ണന്താനം ശിപാർശ ചെയ്യണം. എന്നെപ്പോലെ വൃദ്ധരായ ഒരുപറ്റം ആളുകളുടെ കണ്ണീരൊപ്പാൻ അങ്ങേക്കു കഴിയുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. ഞങ്ങൾക്ക് അനുകൂലമായ തീരുമാനം കേൾക്കാൻ റബർ ബോർഡിലെ എല്ലാ പെൻഷൻകാരും കാതോർത്തിരിക്കുന്നു.

എം.എം. ജോസഫ്, പാലാ