Letters
പ്രോവിഡന്‍റ് ഫണ്ട് പെൻഷ
Monday, October 16, 2017 11:10 AM IST
മാസം ആയിരം രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ 70 ശതമാനമുള്ള രാജ്യത്തെ ഏക വിഭാഗമാണ് എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് പെൻഷൻകാർ. 1995 മുതൽ പെൻഷനുവേണ്ടി പ്രതിമാസ ശന്പളവിഹിതം എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓഫീസിൽ അടച്ചിട്ട് ഉണ്ടാക്കിയെടുത്ത ഈ പെൻഷൻ പദ്ധതിയുടെ ദയനീയാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനു പ്രധാന പങ്കുവഹിച്ചതു കേരളത്തിലെ മാധ്യമങ്ങളായിരുന്നു.

യഥാർഥ ശന്പളത്തിന്‍റെ അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കണമെന്ന പൊതുതത്വം അംഗീകരിച്ചുകിട്ടുന്നതിനുവേണ്ടി സംഘടനയിൽപ്പെടാത്ത ആരോ ചിലർ സുപ്രീംകോടതിയിൽ കേസ് കൊടുത്ത് അനുകൂലവിധി സന്പാദിച്ചു. കേസ് കൊടുത്തവർക്കു മാത്രമേ ഈ വിധി ബാധകമാകൂ എന്ന് ഒരു ക്ലാരിഫിക്കേഷൻ വിധിപ്പകർപ്പിൽ ഉള്ളതിനെത്തുടർന്നു സംസ്ഥാനത്തിനകത്തും പുറത്തും വീണ്ടും അനേകംപേർ കേസിൽ കക്ഷിചേർന്ന് അനുകൂലവിധിയിലൂടെ ഫുൾപെൻഷന് അർഹരായി.

അതിനുശേഷം അംഗങ്ങളുടെ സമ്മർദത്തിനു വിധേയമായി എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് അസോസിയേഷനും കേസിൽ കക്ഷിചേരാൻ തീരുമാനിച്ചു. അതുപ്രകാരം കക്ഷിചേരാൻ ആഗ്രഹമുള്ളവരിൽനിന്ന് കേസ് ആവശ്യത്തിനെന്ന പേരിൽ രസീത് ഇല്ലാതെ ആയിരംരൂപ വീതം പിരിച്ചെടുക്കുകയും ചെയ്തു.

എടുത്ത കേസുകൾകൂടാതെ പുതുതായി ഒന്നും എടുക്കേണ്ടെന്ന സുപ്രീംകോടതി നിർദേശം വന്നപ്പോൾ പൊതുവിധി സുപ്രീംകോടതിയിൽ നിന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിച്ച് സംസ്ഥാനസമിതി പ്രതിസന്ധിയിലായി. പത്രങ്ങൾ ഈ യാഥാർഥ്യങ്ങളിൽനിന്നു മുഖംതിരിക്കരുതേയെന്ന് അഭ്യർഥിക്കുന്നു.

പി.ഡി. നാരായണൻ, തൃശൂർ