Letters
ജയിക്കുന്നവർക്കു മാത്രം ക്ലാസ് കയറ്റം
Tuesday, October 17, 2017 12:33 PM IST
സിബിഎസ്ഇ സിലബസിൽ അഞ്ചിലും എട്ടിലും പരീക്ഷ നിർബന്ധമാക്കാനും തോറ്റാൽ ക്ലാസ് കയറ്റം ഇല്ലാതാക്കാനും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ച വാർത്ത കണ്ടു. തീർച്ചയായും മാതാപിതാക്കൾ കേൾക്കാൻ കൊതിച്ച വലിയ തീരുമാനം. ഇതു മാത്രം പോരാ. എല്ലായിടത്തും ഒന്നാം ക്ലാസ് മുതൽ എല്ലാ പരീക്ഷകളും നിർബന്ധമാക്കുകയും ഓരോ വിഷയത്തിനും മിനിമം മാർക്ക് 50% ആയി നിജപ്പെടുത്തുകയും വേണം. അല്ലാത്തവർക്ക് ഉപരിപഠനത്തിനു മാനദണ്ഡങ്ങൾ നിശ്ചയിക്കണം.

ഇന്നത്തെ വിദ്യാഭ്യാസ സന്പ്രദായം കേരളത്തിലെ സാമൂഹ്യ, പൊതുരംഗങ്ങളിൽ സൃഷ്ടിച്ച ദുരവസ്ഥ ഭയാനകമാണ്. സാന്പത്തിക ശേഷിയുള്ളവർ വിദേശരാജ്യങ്ങളിൽ പോയി പഠിച്ചു ഡോക്ടർമാരായി തിരിച്ചു വരുന്നു. ഒന്നും രണ്ടും മക്കൾ മാത്രമുള്ള മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾ ഉത്തരവാദിത്തപൂർവം കലാ, കായിക രംഗങ്ങളിൽ ശോഭിച്ചു മിടുക്കരായി പുറത്തുവരാനാണ് ആഗ്രഹം. വിദ്യാഭ്യാസമുള്ളവർ കടന്നുവരേണ്ട രാഷ്‌ട്രീയം ഇന്നു വിവരദോഷികളുടെ വിഹാരരംഗമായി മാറിയിരിക്കുന്നു. മിനിമം യോഗ്യത രാഷ്‌ട്രീയരംഗത്തും നിജപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്കൂളുകളും കോളജുകളും പ്രധാനമായും പഠനകേന്ദ്രങ്ങൾ ആണ്. ബാക്കിയെല്ലാം കൂട്ടിച്ചേർക്കേണ്ടവ മാത്രം.

പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ