Letters
ഹൈക്കോടതി നിലപാട് ആശ്വാസകരം
Tuesday, October 17, 2017 12:34 PM IST
കാന്പസ് രാഷ്‌ട്രീയത്തെക്കുറിച്ചുള്ള ഹൈക്കോടതിയുടെ
നിലപാടുകൾ ഏറെ ആശ്വാസകരമാണ്. അനാവശ്യമായ രാഷ്‌ട്രീയ പേക്കൂത്തുകളാണു നേതാക്കൾ കുട്ടികളെക്കൊണ്ടു ചെയ്യിക്കുന്നത്. ഇതിനായി കുട്ടികൾക്കു നൽകുന്നതു മയക്കുമരുന്ന്, മദ്യം തുടങ്ങിയ ലഹരിവസ്തുക്കളും. ഈ കാന്പസ് രാഷ്‌ട്രീയം ഇല്ലാതായാൽ കുട്ടികളുടെ വർധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കാനാകും. പക്ഷേ ഒരു ഭരണകർത്താവും ഇത് ആത്മാർഥമായി നടപ്പാക്കാൻ തയാറാകുമോ എന്നറിയില്ല.

ഇതുപോലെ കോടതി ഇടപെടേണ്ട മറ്റൊരു വിഷയമാണു സർക്കാർ സർവീസിലെ രാഷ്‌ട്രീയ യൂണിയൻ സംഘടനകൾ. ഓരോ പാർട്ടിയും ഭരണത്തിലേറുന്പോൾ ആ പാർട്ടികളുടെ സംഘടനകളുടെ ഏകാധിപത്യമാണു സർക്കാർ സർവീസിൽ നടമാടുക. സർക്കാർ സർവീസിലെ അഴിമതിയെല്ലാം മൂടിവയ്ക്കുന്നതും അവർക്കെതിരേ യഥാവിധം നടപടിയെടുക്കാൻ കഴിയാത്തതുമെല്ലാം ഇത്തരം യൂണിയനുകളുടെ ഇടപെടലുകൾ നിമിത്തമാണ്. സംഘടനയുടെ പേരു പറഞ്ഞു ജോലിയെടുക്കാതെ ഹാജരിൽ ഒപ്പിട്ടു ശന്പളം പറ്റുന്നവരും ഇത്തരം സംഘടനകളിലുണ്ട്. ഇതിനെല്ലാം ഒരു അറുതി വരുത്തണമെങ്കിൽ കേന്ദ്ര സംസ്ഥാന സർവീസിൽ രാഷ്‌ട്രീയ സംഘടനാ പ്രവർത്തനങ്ങൾ പൂർണമായും നിരോധിക്കേണ്ടതാണ്.

കെ.ഡി. ഫ്രാൻസിസ്, പുറനാട്ടുകര