Letters
കുര നിർത്താതെ തെരുവു
Wednesday, October 18, 2017 1:17 PM IST
എന്തിനും ഏതിനും കരിങ്കൊടി ഉയർത്തുന്ന, കടകന്പോളങ്ങളും ഗതാഗതമാർഗങ്ങളും സ്തംഭിപ്പിച്ചു കാര്യത്തിനു തീർപ്പുകൽപ്പിക്കുന്ന കേരളജനതയുടെ മുന്പിൽ ഉച്ചത്തിൽ കുരച്ചുനിൽക്കുകയാണു തെരുവുനായ്ക്കൾ. ഒരു വശത്തു കാമറക്കണ്ണുകളുമായി ഒരുകൂട്ടരും മറുവശത്തു തെരുവുനായ്ക്കളും. സമരങ്ങളില്ലാതെ തന്നെ സ്തംഭിച്ചുനിൽക്കുന്ന ജനജീവിതം.

ഈയടുത്ത കാലത്തു മനുഷ്യസ്നേഹികളും മൃഗസ്നേഹികളും തമ്മിലുള്ള വാക്പയറ്റിനൊടുവിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുവെങ്കിലും എങ്ങുമെത്താതെ വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണു തെരുവുനായ് ശല്യം. വന്ധ്യംകരണം എന്ന പരിഹാരമാർഗം പ്രജനനം തടയുക എന്നതിലുപരി ജനസുരക്ഷ ഉറപ്പുവരുത്തുമോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

മനുഷ്യനും മൃഗങ്ങൾക്കും ഭൂമിയിൽ തുല്യ അവകാശമെന്ന ചിലരുടെ വാദം ശരിതന്നെ. ഒരു പാന്പിനെയോ ഉടുന്പിനെയോ കൊന്നാൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുക്കുന്നുവെങ്കിൽ മനുഷ്യനെ കടിച്ചുകീറുന്ന കൊലയാളിനായ്ക്കൾക്കെതിരേയും നിയമനടപടികൾ സ്വീകരിക്കാമല്ലോ? ഈ വാദം യുക്തിസഹമല്ലെന്നു വാദിക്കുന്നതിനു മുന്പ് ഒന്നു ചിന്തിക്കുക മനുഷ്യന്‍റെ ജീവനു സംരക്ഷണം നൽകാൻ സാധിക്കുന്നില്ലെങ്കിൽ ഈ നിയമസംവിധാനങ്ങൾക്ക് എന്താണു പ്രസക്തി‍? പ്രചാരണത്തിനും വാഗ്ദാനങ്ങൾക്കുമായി മാത്രം നിലം തൊടുന്ന നേതാക്കന്മാർ നിരത്തിലിറങ്ങണം. ജനങ്ങളനുഭവിക്കുന്ന ഭീതി അനുഭവിച്ചുതന്നെ അറിയണം.

നായ്ക്കളെ കൊല്ലുന്നതു മൂല്യങ്ങൾക്കു നിരക്കാത്തതെങ്കിൽ ജനജീവിതം സുരക്ഷിതമാക്കാൻ എന്തുകൊണ്ട് മറ്റൊരു മാർഗം അവലംബിക്കുന്നില്ല? ഒരു ജനഹിത പരിശോധന നടത്തിയാൽ 90 ശതമാനത്തിലധികം ജനങ്ങളും തെരുവുനായ നിർമാർജനം തന്നെയാവും ശിപാർശ ചെയ്യുക. ഇതാണു ജനഹിതമെങ്കിൽ കേരളത്തിന്‍റെ ജനാധിപത്യ സംസ്കാരം ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്‍?

കൊച്ചി മെട്രോയിലും കണ്ണൂർ വിമാനത്താവളത്തിലും മാത്രമല്ല നിരത്തുകളിൽ ആക്രമിക്കപ്പെടുന്ന കാൽനട യാത്രാക്കാരിലേക്കും നീതിപീഠം ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.

ആഗ്നസ് റാഫേൽ, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, കൊച്ചി