Letters
നെല്ലിക്കയുടെ കയ്പ്!
Wednesday, October 18, 2017 1:19 PM IST
സംസ്ഥാനത്തു മുങ്ങിമരണങ്ങൾ സാധാരണമാകുകയാണ്. വിലപ്പെട്ട ജീവനുകൾ അകാലത്തിൽ പൊലിയുന്നു. ഒന്നും രണ്ടും മാത്രമുള്ള ഇന്നത്തെ അണു കുടുംബങ്ങൾക്കു തീരാവേദന നൽകിക്കൊണ്ടു കടന്നുപോകുന്ന യുവാക്കളെക്കുറിച്ച് ഒരു വീണ്ടുവിചാരമുണ്ടാകണം. ആഘോഷങ്ങൾ അതിരുവിടുന്നതും യുവത്വത്തിന്‍റെ റിസ്കും ത്രില്ലും പരീക്ഷിക്കപ്പെടുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. എവിടെ വെള്ളം കണ്ടാലും എടുത്തു ചാടുന്ന ആവേശം ദുരന്തമായി ഭവിക്കുന്നതു പുതിയ വാർത്തയല്ല. യുവജനങ്ങൾ അല്പം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ! ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങൾ നമുക്കു മുന്നറിയിപ്പുകളായി മാറാത്തതിലെ അദ്ഭുതം എന്താണ്? മൂത്തവർ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കുമെന്നു തീർച്ച!

ടോം ജോസ് തഴുവംകുന്ന്