Letters
അഗതി പെൻഷൻ വർധിപ്പിക
Wednesday, October 18, 2017 1:19 PM IST
രാജ്യത്ത് ജിഎസ്ടി എന്ന ഓമനപ്പേരിൽ എല്ലാവരെയും രക്ഷിക്കാനെന്ന ഭാവത്തിൽ നടപ്പിലാക്കിയ കഴുത്തറപ്പൻ നികുതി സന്പ്രദായംമൂലം ജനജീവിതം ദുഃസഹമായിരിക്കുന്നു. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സകല സാധനങ്ങൾക്കും നികുതി കൂട്ടി ഖജനാവിലേക്കു ശേഖരിക്കുന്ന പണം ഉദ്യോഗസ്ഥർക്കു ശന്പളം വർധിപ്പിച്ചുകൊടുക്കാനും ബാക്കി തുക ഭരണക്കാർക്കു വീതിച്ചെടുക്കാനുമാണെങ്കിൽ പിന്നെ പാവങ്ങൾ എങ്ങനെ ജീവിക്കും? ഭരണാധികാരികൾ ഖജനാവ് കൊള്ളയടിക്കുന്നതിനു കൂട്ടുനിൽക്കാനായിരിക്കും ഉദ്യോഗസ്ഥർ ചോദിച്ചില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് അവർക്കു ശമ്പളം കൂട്ടിക്കൊടുക്കുന്നത്. അങ്ങനെ ഭരണാധികാരികളും ഉദ്യോഗസ്ഥരും കൂടി ചേർന്ന ഒരു നിയമാധിഷ്ഠിത പിടിച്ചുപറി സംഘമായി സർക്കാർ സംവിധാനം മാറിയിരിക്കുകയാണ്.

പാവങ്ങൾക്കു ജീവിതം നിലനിർത്താനാവശ്യമായ ഭക്ഷണമെങ്കിലും വാങ്ങണമെങ്കിൽ അഗതികൾക്കുള്ള പെൻഷൻ പ്രതിമാസം 5000 രൂപയെങ്കിലുമാക്കണം. വൃദ്ധർക്കും വിധവകൾക്കും വികലാംഗർക്കും വിവിധ തൊഴിലാളിക്ഷേമനിധികളിൽനിന്നു പെൻഷൻ ലഭിക്കുന്നവർക്കും സർക്കാർ ഉദ്യോഗസ്ഥന്മാർക്കു ലഭിക്കുന്നതുപോലെ എല്ലാമാസവും കൃത്യമായി 5000 രൂപയിൽ കുറയാതെ നൽകണം.

ഈ സംസ്ഥാനത്തിന്‍റെ മൊത്തം പൊതുക്കടം ഭരണക്കാരും ഉദ്യോഗസ്ഥരും പണം വാങ്ങി ധൂർത്തടിച്ചവകയിൽ ഉണ്ടായതാണ്. ഉദ്യോഗസ്ഥർ വാങ്ങിക്കൂട്ടുന്ന ശന്പളം മിച്ചം വരുന്നതുകൊണ്ട് അവർ സർക്കാരിന്‍റെ കടപത്രങ്ങൾ വാങ്ങിക്കൂട്ടുകയും ആ പണം വീണ്ടും ശന്പളവും പെൻഷനുമായി തിരിച്ച് വാങ്ങുകയും ചെയ്യുന്നു. പ്രതിമാസം ഒന്നര ലക്ഷം രൂപ വരെ പെൻഷൻ പറ്റുന്നവരുണ്ട്. ശന്പളത്തിനും പെൻഷനും ഇൻക്രിമെന്‍റിനും ക്ഷാമബത്തയ്ക്കും പരിധി കല്പിക്കണം. ഫ്രഞ്ച് വിപ്ലവത്തിന്‍റെ കാരണങ്ങൾ എല്ലാ ഭരണാധികാരികളും ഉദ്യോഗസ്ഥവർഗവും ഓർത്തുവയ്ക്കുക. ഗതികെട്ടാൽ ജനം നിയമം കൈയിലെടുക്കും. അതിനു നക്സലുകളാകേണ്ട കാര്യമില്ല.

സെബാസ്റ്റ്യൻ കൊല്ലിത്തടം, കാമാക്ഷി