Letters
പക്ഷപാതരഹിത
Wednesday, October 18, 2017 1:20 PM IST
പൊതുമേഖലാ ബാങ്കുകൾക്കു ലഭിക്കാനുണ്ടായിരുന്ന വായ്പാകുടിശിക എഴുതിത്തള്ളിയതുവഴി വൻകിടക്കാർക്കു ലഭിച്ച ആനുകൂല്യം ഏകദേശം ഒന്നര ലക്ഷം കോടി രൂപയാണ്. പ്രതിവർഷം രണ്ടു ഗഡു ഡിഎ നൽകിയശേഷം കേന്ദ്ര ഗവൺമെന്‍റ് ജീവനക്കാരുടെ ശന്പളപരിഷ്കരണത്തിനു ചെലവായ തുക ഏകദേശം ഒന്നേമുക്കാൽ ലക്ഷം കോടി രൂപ. ജിഎസ്ടി പ്രകാരം സർക്കാരിനുണ്ടായ നഷ്‌‌ടം ഒരുലക്ഷം കോടി മുതൽ രണ്ടുലക്ഷം കോടി വരെ (ധനമന്ത്രിയുടെ പ്രസ്താവന). ഇന്ത്യൻ സന്പദ്ഘടനയിൽ അനുകൂല്യം വൻതോതിൽ ലഭിക്കുന്നതു ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രം. ക്രൂഡ് വില കുറഞ്ഞിട്ടും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാത്തതു സംശയത്തിന്‍റെ നിഴലിൽ.

1995 മുതൽ 2015 വരെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 3,21,248 എന്ന കണക്ക് അടുത്തകാലത്ത് ഒരു വാരികയിൽ വരികയുണ്ടായി. സർക്കാരിന്‍റെ ധനവിനിയോഗം തീർത്തും അസന്തുലിതമാണ്. കോടികൾ കോർപറേറ്റുകൾക്കുവേണ്ടി എഴുതിത്തള്ളുന്പോൾ സാധാരണക്കാരും പട്ടിണിപ്പാവങ്ങളുമായ വായ്പാ കുടിശികക്കാർ ജപ്തിഭീഷണിയിൽ. എല്ലാ ഭരണപരിഷ്കാരങ്ങളും ആത്യന്തികമായി സാധാരണക്കാരിൽ അമിതഭാരം ഏൽപിക്കുന്നു. ജിഎസ്ടിയും അമിത സേവനനികുതിയും ഏറ്റവും നല്ല ഉദാഹരണങ്ങൾ.

പി.ജെ.മാത്യു, തോട്ടയ്ക്കാട്