Letters
സൗജന്യ കുത്തിവയ്പുകളും മാതാപിതാക്കളും
Thursday, October 19, 2017 12:37 PM IST
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സ്കൂള്‍കുട്ടികള്‍ക്കു സര്‍ക്കാര്‍ സൗജന്യമായി റൂബല്ലാ – മീസല്‍സ് കുത്തിവയ്പ് നടത്തുകയുണ്ടായി. നിര്‍ബന്ധമായും എല്ലാ കുട്ടികള്‍ക്കും കുത്തിവയ്പ് എടുക്കണമെന്നു പറഞ്ഞിരുന്നുവെങ്കിലും കുറെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്കു കുത്തിവയ്പെടുക്കാന്‍ വിസമ്മതിച്ചു. കാര്യമായ ബോധവത്കരണം നടത്താതെയാണ് ഈ പദ്ധതി നടപ്പാക്കിയത്. അതുകൊണ്ടുതന്നെ ഈ കുത്തിവയ്പിനെക്കുറിച്ച് മാതാപിതാക്കള്‍ക്കിടയില്‍ പല ആശങ്കകളുമുണ്ട്.

ചില രോഗങ്ങള്‍ക്കു ചികിത്സയിലിരിക്കുന്ന കുട്ടികള്‍ ഈ കുത്തിവയ്പെടുക്കരുതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു. അപ്പോള്‍ ആരുടെയും അഭിപ്രായമാരായാതെ കുത്തിവയ്പെടുത്തവരില്‍ ചിലര്‍ക്കെങ്കിലും അത് അനിഷ്ടമായ ആരോഗ്യസ്ഥിതിക്കു കാരണമായിരിക്കുകയില്ലേ?

ഇതിനു മുമ്പു ഭാഗികമായി മാത്രം കുത്തിവയ്പ് എടുത്തിരുന്നവരും കുത്തിവയ്പ് ഒട്ടും എടുത്തിട്ടില്ലാതിരുന്നവരുമായ കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധമരുന്ന് നൽകാനുളള ഇന്ദ്രധനുസ് എന്ന പദ്ധതിയും ഇവിടെ നടപ്പാക്കിയിരുന്നു. അന്നും കുത്തിവയ്പെടുക്കാൻ പലരും വൈമനസ്യം കാണിച്ചു. സർക്കാർ നടത്തുന്ന രോഗപ്രതിരോധ നടപടികളോടു ജനങ്ങൾക്കു വൈമുഖ്യമുണ്ടാകാൻ കാരണം ഭരണാധികാരികൾ കാണിച്ചിട്ടുളള അഴിമതിയും കെടുകാര്യസ്ഥതയുമാണ്.

അഴിമതിയും കെടുകാര്യസ്ഥതയും ഔഷധം വാങ്ങുന്നതിലേക്കും വ്യാപിച്ചിരിക്കാമെന്നു ജനങ്ങൾ കരുതുന്നതിൽ തെറ്റുപറയാനാവില്ല. ഗുണനിലവാരം കുറഞ്ഞതോ ഒരുപക്ഷേ അപകടകാരികളാകാവുന്നതോ ആയ മരുന്നുകൾ തങ്ങളുടെ മക്കൾക്കു നൽകുന്നതിനെക്കുറിച്ചു മാതാപിതാക്കൾ ആശങ്കാകുലരാകുന്നതിൽ എന്താണു തെറ്റ്? കുട്ടികൾക്കു നൽകാനുളള പൾസ് പോളിയോ തുള്ളിമരുന്നുപോലും ശരിയായി ശീതീകരിച്ചുനൽകാൻ നമുക്കിവിടെ കഴിയാതെവന്നിട്ടുണ്ടല്ലോ! ഓരോ കുട്ടിയെയും ഡോക്ടർ പരിശോധിച്ചതിനുശേഷം നൽകേണ്ടിയിരുന്ന മന്തുനിവാരണമരുന്ന് യാതൊരു പരിശോധനയുമില്ലാതെ എടുത്തുകൊടുക്കുകയല്ലേ ചെയ്തത്? ഈ സാഹചര്യത്തിൽ തങ്ങളുടെ മക്കൾക്കു ഒരൗഷധസേവയോ കുത്തിവയ്പോ അപകടകരമാകുമോയെന്നു ഭയന്ന് അതിൽനിന്നു വിട്ടുനിൽക്കുന്ന മാതാപിതാക്കളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

തങ്ങൾ പറയുന്നതു ജനങ്ങൾ മുഖവിലയ്ക്കെടുക്കാൻ തക്കവണ്ണമുളള ആർജവവും സത്യസന്ധതയും ഭരണാധികാരികൾക്കുണ്ടാവുകയാണ് ആദ്യം വേണ്ടത്.

ഡോ. സി.ടി. ഫ്രാൻസീസ്, ചിറ്റിലപ്പിളളി, മുതലക്കോടം