Letters
യഥാർഥ സന്തോഷം
Sunday, November 5, 2017 10:25 AM IST
ആസക്തിയും ആർത്തിയും ഇക്കാലത്തിന്‍റെ മുഖമുദ്രയാണ്. പത്തു കിട്ടിയാൽ നൂറു വേണമെന്നും നൂറാകിൽ ആയിരം വേണമെന്നും കവി പറയുംപോലെ പോകുന്ന ആഗ്രഹങ്ങൾ. ആധുനിക ജീവിതവും ആർക്കും സന്തോഷം നല്കുന്നതായി കാണുന്നില്ല. എന്നാൽ, വിചിത്രമെന്നു പറയട്ടെ. സന്പന്ന രാജ്യമായ കാനഡയിൽ ഒരിടത്ത് പ്രകൃതിയോടു പറ്റിച്ചേർന്നു കഴിയുന്ന ഒരു ജനസമൂഹം ഇപ്പോഴും പത്തൊന്പതാം നൂറ്റാണ്ടിനോടു സമാനമായ സാഹചര്യത്തിൽ സംതൃപ്തിയോടും സന്തോഷത്തോടും കൂടി ജീവിച്ചുവരുന്നു. ഈ സമൂഹത്തിൽ വൈദ്യുതി, ഫോൺ, എസി, ടിവി, കംപ്യൂട്ടർ, മോട്ടോർവാഹനങ്ങൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളൊന്നുമില്ല. കാർഷികവൃത്തി പ്രധാനമായി സ്വീകരിച്ചിരിക്കുന്ന ഇവരുടെ കൂട്ടത്തിൽ ധനികരും വിദ്യാസന്പന്നരുമുണ്ട്. സർക്കാരിനു കൃത്യമായി നികുതി നല്കുമെങ്കിലും സോഷ്യൽ സെക്യൂരിറ്റിയുടെ ആനുകൂല്യങ്ങൾ ഒന്നും കൈപ്പറ്റാറില്ല. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാൻ തങ്ങളെ അനുവദിക്കണമെന്നവർ വിനയത്തോടെ അപേക്ഷിക്കുന്നു. ആശയവിനിമയത്തിനും വിജ്ഞാന സ്ഫോടനത്തിനുമുള്ള നിരവധി ഉപാധികളെ തള്ളിക്കളഞ്ഞുകൊണ്ട് മാനസിക സമ്മർദത്തിന് ഇടംകൊടുക്കാതെ അവർ സ്വീകരിച്ചുവരുന്ന ബദൽ ജീവിത ശൈലി അവർക്കു സൗഹൃദവും സാഹോദര്യവും നൽകുന്നു.

സി.എസ്. വർഗീസ്, കോടുകുളഞ്ഞി