Letters
എസ്എസ്എൽസി പരീക്ഷ രാവിലെ നടത്തണം
Wednesday, November 8, 2017 1:22 PM IST
എസ്എസ്എൽ സി പരീക്ഷക്ക് എഴുതുന്ന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സമയം രാവിലെ തന്നെയാണ്. പൊതുപരീക്ഷ എഴുതുന്ന പ്രായം കുറഞ്ഞ വിദ്യാർഥികൾ എന്ന പരിഗണന അവർക്കു നൽകണം. ഇപ്പോൾ ഉച്ചയ്ക്ക് ഒന്നരക്കു പരീക്ഷാ ഹാളിൽ എത്തേണ്ട വിദ്യാർഥികൾ പലർക്കും വീട്ടിൽനിന്നു പതിനൊന്നു മണിക്കെങ്കിലും ഇറങ്ങേണ്ടി വരുന്നു. ശരിയായി ഉച്ചഭക്ഷണം കഴിക്കാനുള്ള അവസരം പോലും ഇല്ലാതാകുന്നുണ്ട്. പ്ലസ് ടു പരീക്ഷ ഉച്ചകഴിഞ്ഞു നടത്തണം. എസ്എസ്എൽസി പരീക്ഷയെ നിസാരവത്കരിക്കുന്ന ചിലരുടെ സമീപനം ശരിയല്ല

+2 പരീക്ഷ മുതൽ വളരെ പ്രധാന്യമുള്ള പരീക്ഷകൾക്കു വരെ പരീക്ഷാചോദ്യപേപ്പർ അതാതു സെന്‍ററുകളിൽ തന്നെ സൂക്ഷിക്കുകയാണ്. എല്ലാ പരീക്ഷകളും വളരെ കൃത്യതയോടെ നടന്നു വരുന്നു. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കെട്ടുകൾ മാത്രം ബാങ്കുകളിലെ ലോക്കറുകളിൽ സൂക്ഷിക്കുന്ന സംവിധാനം പുനഃപരിശോധിക്കണം.

കലയപുരം മോനച്ചൻ, ചേറൂർ, മലപ്പുറം