Letters
എലിപ്പുലിക്കാട്ടു പാലവും വിദഗ്ധോപദേശ
Thursday, November 9, 2017 2:05 PM IST
ഇന്നു കേരളത്തിലെ പാലങ്ങൾ അല്പായുസുകളായിക്കൊണ്ടിരിക്കയാണല്ലോ. എംസി റോഡിലെ ഏനാത്തുപാലം 18 വർഷം തികയുന്നതിനു മുന്പുതന്നെ മേജർ റിപ്പയറിനായി അടച്ചിടേണ്ടിവന്നു. എംസി റോഡിൽ തന്നെ കോട്ടയത്തിനടുത്ത് നീലിമംഗലം പാലം പണി കഴിഞ്ഞെങ്കിലും തുറക്കേണ്ടിവന്നില്ല. ബലപരിശോധനയിൽ പരാജയപ്പെട്ടതിനാൽ എന്നു തുറക്കുമെന്നും പറയാനാവില്ല.

തൊട്ടടുത്തുതന്നെ എലിപ്പുലിക്കാട്ടു പാലവും വാർത്തയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഈ പാലം കമ്മീഷൻ ചെയ്തിട്ട് 20 വർഷം പോലുമായില്ല. ഇതിൽനിന്നു മനസിലാകുന്നതു പാലം പണിയിൽ ഗുണനിലവാരത്തിൽ മാറ്റം വന്നിട്ടുണ്ടെന്നാണ്.

പൊതുമരാമത്ത് വകുപ്പിൽനിന്നു വിരമിച്ച രണ്ടു വിദഗ്ധർ എലിപ്പുലിക്കാട്ടു പാലത്തിന്‍റെ തകരാർ പരിശോധിച്ചു വിലയിരുത്തിയെന്നു വാർത്ത കണ്ടു. പാലത്തിന്‍റെ കൈവരിക്കുപോലും കേടില്ലാത്തതും പാലത്തിന്‍റെ ഡെക്ക് സ്ലാബിന്‍റെ പുറമേയുള്ള സിമന്‍റുകോട്ടിംഗ് ഇന്നും പുതുമയോടെ തന്നെ കാണപ്പെടുന്നതും നിർമാണത്തിലെ ഗുണനിലവാരമാണു കാണിക്കുന്നതെന്നു പരിശോധക സംഘം അഭിപ്രായപ്പെട്ടെന്നാണു മറ്റൊരു വാർത്ത.
റിപ്പയറിംഗായി നല്ല രീതിയിൽ കോൺക്രീറ്റ് ചെയ്താൽ 25 വർഷം നിൽക്കുമെന്നു പറയുന്പോൾ ആദ്യ കോൺക്രീറ്റ് എങ്ങനെ 20 വർഷത്തിനുള്ളിൽ പൊളിഞ്ഞുപോയി? പാലത്തെയും കൈവരികളെയുമെല്ലാം താങ്ങിനിർത്തേണ്ട തൂൺ ഗുണനിലവാരമില്ലാത്ത കോൺക്രീറ്റിലാണോ ചെയ്തിരിക്കുന്നത്.?

റിപ്പയറിനുശേഷം 25 വർഷവും റിപ്പയറിനു മുന്പ് 20 വർഷവും കൂടി കണക്കാക്കുന്പോൾ മൊത്തം ആയുസ് 45 വർഷം. ഇതിലും വളരെയേറെക്കാലം പിന്നിട്ട പാലം കേരളത്തിലില്ലേ? ഏതെങ്കിലും സ്ട്രക്ചർ ആയുസു കണക്കാക്കിയാണോ രൂപകല്പന ചെയ്യാറുള്ളത്? സമീപനപാത (അപ്രോച്ച് റോഡ്)യിലെ മണ്ണു വർഷങ്ങൾകൊണ്ട് ഇരുന്നുപോയതിനാൽ ഭാരവണ്ടികൾ കയറിറോഡും പാലവുമായി ബന്ധിപ്പിക്കുന്ന സ്ലാബ് തകർന്നതാണു പ്രശ്നകാരണമെന്നു വലിയ വൈദഗ്ധ്യം ഇല്ലാത്തവർക്കു പോലും ഇതു മനസിലാവുന്നതേയുള്ളൂ. മതിയായ കനമുള്ള സ്ലാബായിരുന്നെങ്കിൽ മണ്ണുതാണാലും സ്ലാബിനു കേടുവരില്ലായിരുന്നല്ലോ. അപ്രോച്ചുറോഡിനുവേണ്ടി ഇട്ട മണ്ണ് തുടക്കം മുതലേ നന്നായി ഉറപ്പിച്ച് മെറ്റലിംഗും ടാറിംഗും ചെയ്താൽ പോരായിരുന്നില്ലേ? രണ്ടായാലും ഗുണനിലവാരമേന്മയെക്കുറിച്ചുള്ള അഭിപ്രായത്തോട് ഒട്ടും യോജിക്കാനാവില്ല.

കെ.എ. തോമസ്, കുഴിമറ്റം, കോട്ടയം